കൊച്ചി∙ ലക്ഷദ്വീപിൽ എയർ ആംബുലൻസ് കിട്ടാതെ ഒരു രോഗി കൂടി മരിച്ചു. ഇതോടെ നാലാഴ്ചയ്ക്കിടെ ദ്വീപിൽ നിന്നു കൊച്ചിയിലെത്താൻ ഹെലികോപ്റ്റർ സേവനം ലഭിക്കാതെ മരിച്ച രോഗികളുടെ എണ്ണം മൂന്നായി. തലയ്ക്കു പരുക്കേറ്റു ചികിത്സയിലായിരുന്ന അഗത്തി സ്വദേശി സെയ്ദ് മുഹമ്മദാണ് ഇന്നലെ രാവിലെ മരിച്ചത്. വിദഗ്ധ

കൊച്ചി∙ ലക്ഷദ്വീപിൽ എയർ ആംബുലൻസ് കിട്ടാതെ ഒരു രോഗി കൂടി മരിച്ചു. ഇതോടെ നാലാഴ്ചയ്ക്കിടെ ദ്വീപിൽ നിന്നു കൊച്ചിയിലെത്താൻ ഹെലികോപ്റ്റർ സേവനം ലഭിക്കാതെ മരിച്ച രോഗികളുടെ എണ്ണം മൂന്നായി. തലയ്ക്കു പരുക്കേറ്റു ചികിത്സയിലായിരുന്ന അഗത്തി സ്വദേശി സെയ്ദ് മുഹമ്മദാണ് ഇന്നലെ രാവിലെ മരിച്ചത്. വിദഗ്ധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ലക്ഷദ്വീപിൽ എയർ ആംബുലൻസ് കിട്ടാതെ ഒരു രോഗി കൂടി മരിച്ചു. ഇതോടെ നാലാഴ്ചയ്ക്കിടെ ദ്വീപിൽ നിന്നു കൊച്ചിയിലെത്താൻ ഹെലികോപ്റ്റർ സേവനം ലഭിക്കാതെ മരിച്ച രോഗികളുടെ എണ്ണം മൂന്നായി. തലയ്ക്കു പരുക്കേറ്റു ചികിത്സയിലായിരുന്ന അഗത്തി സ്വദേശി സെയ്ദ് മുഹമ്മദാണ് ഇന്നലെ രാവിലെ മരിച്ചത്. വിദഗ്ധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ലക്ഷദ്വീപിൽ എയർ ആംബുലൻസ് കിട്ടാതെ ഒരു രോഗി കൂടി മരിച്ചു. ഇതോടെ നാലാഴ്ചയ്ക്കിടെ ദ്വീപിൽ നിന്നു കൊച്ചിയിലെത്താൻ ഹെലികോപ്റ്റർ സേവനം ലഭിക്കാതെ മരിച്ച രോഗികളുടെ എണ്ണം മൂന്നായി. തലയ്ക്കു പരുക്കേറ്റു ചികിത്സയിലായിരുന്ന അഗത്തി സ്വദേശി സെയ്ദ് മുഹമ്മദാണ് ഇന്നലെ രാവിലെ മരിച്ചത്. 

വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെത്തിക്കാൻ ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്നു 4 ദിവസമായി രോഗിയുടെ ബന്ധുക്കൾ കാത്തിരിക്കുകയായിരുന്നു. എന്നാൽ, ഹെലികോപ്റ്റർ സൗകര്യം ഭരണകൂടം ഏർപ്പെടുത്തിയില്ലെന്നാണു പരാതി.