ആലുവ∙ കുറ്റകൃത്യങ്ങൾ മുൻകൂട്ടി തടയുന്നതിന്റെ ഭാഗമായി റൂറൽ ജില്ലയിൽ ഒറ്റ ദിവസം 44 ക്രിമിനലുകളെ ഒരു വർഷത്തെ നല്ലനടപ്പിനു ശിക്ഷിച്ചു. എസ്പി വിവേക് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫോർട്ടുകൊച്ചി സബ് കലക്ടർ പി. വിഷ്ണുരാജാണ് ഉത്തരവു പുറപ്പെടുവിച്ചത്. കാലടിയിൽ ആണ് ഏറ്റവുമധികം പേർ (25)

ആലുവ∙ കുറ്റകൃത്യങ്ങൾ മുൻകൂട്ടി തടയുന്നതിന്റെ ഭാഗമായി റൂറൽ ജില്ലയിൽ ഒറ്റ ദിവസം 44 ക്രിമിനലുകളെ ഒരു വർഷത്തെ നല്ലനടപ്പിനു ശിക്ഷിച്ചു. എസ്പി വിവേക് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫോർട്ടുകൊച്ചി സബ് കലക്ടർ പി. വിഷ്ണുരാജാണ് ഉത്തരവു പുറപ്പെടുവിച്ചത്. കാലടിയിൽ ആണ് ഏറ്റവുമധികം പേർ (25)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലുവ∙ കുറ്റകൃത്യങ്ങൾ മുൻകൂട്ടി തടയുന്നതിന്റെ ഭാഗമായി റൂറൽ ജില്ലയിൽ ഒറ്റ ദിവസം 44 ക്രിമിനലുകളെ ഒരു വർഷത്തെ നല്ലനടപ്പിനു ശിക്ഷിച്ചു. എസ്പി വിവേക് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫോർട്ടുകൊച്ചി സബ് കലക്ടർ പി. വിഷ്ണുരാജാണ് ഉത്തരവു പുറപ്പെടുവിച്ചത്. കാലടിയിൽ ആണ് ഏറ്റവുമധികം പേർ (25)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലുവ∙ കുറ്റകൃത്യങ്ങൾ മുൻകൂട്ടി തടയുന്നതിന്റെ ഭാഗമായി റൂറൽ ജില്ലയിൽ ഒറ്റ ദിവസം 44 ക്രിമിനലുകളെ ഒരു വർഷത്തെ നല്ലനടപ്പിനു ശിക്ഷിച്ചു. എസ്പി വിവേക് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫോർട്ടുകൊച്ചി സബ് കലക്ടർ പി. വിഷ്ണുരാജാണ് ഉത്തരവു പുറപ്പെടുവിച്ചത്. കാലടിയിൽ ആണ് ഏറ്റവുമധികം പേർ (25) ശിക്ഷിക്കപ്പെട്ടത്. മറ്റു സ്റ്റേഷനുകൾ: മുനമ്പം (9), ഞാറയ്ക്കൽ (6), വടക്കേക്കര (3), നെടുമ്പാശേരി (1). നല്ലനടപ്പു കാലത്ത് ഇവർ പൊലീസ് നിരീക്ഷണത്തിലായിരിക്കും. ചെറിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ പോലും അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കും. ജാമ്യം ലഭിക്കില്ല.