കൊച്ചിൻ ഷിപ്പ്യാർഡ്: അടുത്ത മൂന്നുവർഷത്തേക്ക് സംസ്ഥാന ബജറ്റിൽ 3000 കോടി രൂപ
തിരുവനന്തപുരം∙ കൊച്ചിൻ ഷിപ്പ്‌യാർഡിലെ വിവിധ പദ്ധതികൾക്കായി അടുത്ത മൂന്നുവർഷം കൊണ്ട് സംസ്ഥാന സർക്കാർ 3000 കോടി രൂപ ചെലവഴിക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. 2024-25 ധനകാര്യ വർഷത്തേക്ക് 500 കോടി രൂപ വകയിരുത്തി. പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി നീക്കിവച്ചിട്ടുള്ള തുകയ്ക്കു പുറമേയാണിത്.
തിരുവനന്തപുരം∙ കൊച്ചിൻ ഷിപ്പ്‌യാർഡിലെ വിവിധ പദ്ധതികൾക്കായി അടുത്ത മൂന്നുവർഷം കൊണ്ട് സംസ്ഥാന സർക്കാർ 3000 കോടി രൂപ ചെലവഴിക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. 2024-25 ധനകാര്യ വർഷത്തേക്ക് 500 കോടി രൂപ വകയിരുത്തി. പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി നീക്കിവച്ചിട്ടുള്ള തുകയ്ക്കു പുറമേയാണിത്.
തിരുവനന്തപുരം∙ കൊച്ചിൻ ഷിപ്പ്‌യാർഡിലെ വിവിധ പദ്ധതികൾക്കായി അടുത്ത മൂന്നുവർഷം കൊണ്ട് സംസ്ഥാന സർക്കാർ 3000 കോടി രൂപ ചെലവഴിക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. 2024-25 ധനകാര്യ വർഷത്തേക്ക് 500 കോടി രൂപ വകയിരുത്തി. പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി നീക്കിവച്ചിട്ടുള്ള തുകയ്ക്കു പുറമേയാണിത്.
തിരുവനന്തപുരം∙ കൊച്ചിൻ ഷിപ്പ്‌യാർഡിലെ വിവിധ പദ്ധതികൾക്കായി അടുത്ത മൂന്നുവർഷം കൊണ്ട് സംസ്ഥാന സർക്കാർ 3000 കോടി രൂപ ചെലവഴിക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. 2024-25 ധനകാര്യ വർഷത്തേക്ക് 500 കോടി രൂപ വകയിരുത്തി. പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി നീക്കിവച്ചിട്ടുള്ള തുകയ്ക്കു പുറമേയാണിത്.
കഴിഞ്ഞ ജനുവരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത 4000 കോടി രൂപയുടെ കൊച്ചിൻ ഷിപ്പ്‌യാർഡിലെ പുതിയ ഡ്രൈഡോക്ക്, രാജ്യാന്തര ഷിപ്പ് റിപ്പയർ ഫെസിലിറ്റി, പുതുവൈപ്പിനിലെ എൽപിജി ഇറക്കുമതി ടെർമിനൽ എന്നീ മൂന്നു പദ്ധതികളെക്കുറിച്ച് ബജറ്റിൽ പരാമർശിച്ചു.