പിറവം∙ കടുത്ത ചൂടിൽ പച്ചക്കറിക്കൃഷികൾ നശിച്ചതോടെ വിഷുവിപണിയിൽ നാടൻ പച്ചക്കറികൾ കിട്ടാക്കനിയായേക്കും. താലൂക്കിൽ പച്ചക്കറി ഉൽപാദനത്തിൽ മുൻനിരയിലുള്ള കക്കാടും പരിസരങ്ങളിലും വെയിലും ചൂടും താങ്ങാനാകാതെ പച്ചക്കറി വ്യാപകമായി നശിച്ചു. വിഷു വിളവെടുപ്പു പ്രതീക്ഷിച്ചു കഴിഞ്ഞ ഫെബ്രുവരിയിലാണു കൃഷി ആരംഭിച്ചത്.

പിറവം∙ കടുത്ത ചൂടിൽ പച്ചക്കറിക്കൃഷികൾ നശിച്ചതോടെ വിഷുവിപണിയിൽ നാടൻ പച്ചക്കറികൾ കിട്ടാക്കനിയായേക്കും. താലൂക്കിൽ പച്ചക്കറി ഉൽപാദനത്തിൽ മുൻനിരയിലുള്ള കക്കാടും പരിസരങ്ങളിലും വെയിലും ചൂടും താങ്ങാനാകാതെ പച്ചക്കറി വ്യാപകമായി നശിച്ചു. വിഷു വിളവെടുപ്പു പ്രതീക്ഷിച്ചു കഴിഞ്ഞ ഫെബ്രുവരിയിലാണു കൃഷി ആരംഭിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിറവം∙ കടുത്ത ചൂടിൽ പച്ചക്കറിക്കൃഷികൾ നശിച്ചതോടെ വിഷുവിപണിയിൽ നാടൻ പച്ചക്കറികൾ കിട്ടാക്കനിയായേക്കും. താലൂക്കിൽ പച്ചക്കറി ഉൽപാദനത്തിൽ മുൻനിരയിലുള്ള കക്കാടും പരിസരങ്ങളിലും വെയിലും ചൂടും താങ്ങാനാകാതെ പച്ചക്കറി വ്യാപകമായി നശിച്ചു. വിഷു വിളവെടുപ്പു പ്രതീക്ഷിച്ചു കഴിഞ്ഞ ഫെബ്രുവരിയിലാണു കൃഷി ആരംഭിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിറവം∙ കടുത്ത ചൂടിൽ പച്ചക്കറിക്കൃഷികൾ നശിച്ചതോടെ വിഷുവിപണിയിൽ നാടൻ പച്ചക്കറികൾ കിട്ടാക്കനിയായേക്കും. താലൂക്കിൽ പച്ചക്കറി ഉൽപാദനത്തിൽ മുൻനിരയിലുള്ള കക്കാടും പരിസരങ്ങളിലും വെയിലും ചൂടും താങ്ങാനാകാതെ പച്ചക്കറി വ്യാപകമായി നശിച്ചു. വിഷു വിളവെടുപ്പു പ്രതീക്ഷിച്ചു കഴിഞ്ഞ ഫെബ്രുവരിയിലാണു കൃഷി ആരംഭിച്ചത്.

നനച്ചെങ്കിലും ചെടികളുടെ വളർച്ച മുരടിച്ചു പഴുത്തു നശിക്കുകയായിരുന്നു. പാവൽ, പടവലം, പയർ തുടങ്ങിയ കൃഷികൾക്കെല്ലാം ഇതേ അനുഭവമായിരുന്നു.

വേനൽമഴ ലഭിക്കാതായതോടെ ജലസേചന സൗകര്യം ഒരുക്കി. ചെടികൾ പടർന്നു കയറുന്നതിനു പന്തലും പൂർത്തിയാക്കി. എന്നാൽ വളർച്ചയുടെ ഘട്ടം എത്തിയതോടെ വള്ളികൾ മുരടിച്ചു പഴുത്തു. കാലാവസ്ഥാ വ്യതിയാനമാണു കാരണമെന്നു അധികൃതരുടെ വിശദീകരണം.സമീപത്തുള്ള പാടശേഖരങ്ങളിലും ഇതേ സ്ഥിതിയാണ്