മൂലമറ്റം ∙ തട്ടുകടയിലെ വാക്കേറ്റത്തെ തുടർന്നുണ്ടായ വെടിവയ്പിൽ ഒരാൾ മരിച്ച സംഭവത്തിൽ പൊലീസ് ശാസ്ത്രീയ പരിശോധന നടത്തി. വെടിവയ്പിൽ മരിച്ച സനിലിന്റെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ ടി.ദീപു, സനിലിനൊപ്പം വെടിയേറ്റ് കോലഞ്ചേരി മെഡിക്കൽ മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ പ്രദീപിനെ ചികിത്സിച്ച

മൂലമറ്റം ∙ തട്ടുകടയിലെ വാക്കേറ്റത്തെ തുടർന്നുണ്ടായ വെടിവയ്പിൽ ഒരാൾ മരിച്ച സംഭവത്തിൽ പൊലീസ് ശാസ്ത്രീയ പരിശോധന നടത്തി. വെടിവയ്പിൽ മരിച്ച സനിലിന്റെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ ടി.ദീപു, സനിലിനൊപ്പം വെടിയേറ്റ് കോലഞ്ചേരി മെഡിക്കൽ മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ പ്രദീപിനെ ചികിത്സിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂലമറ്റം ∙ തട്ടുകടയിലെ വാക്കേറ്റത്തെ തുടർന്നുണ്ടായ വെടിവയ്പിൽ ഒരാൾ മരിച്ച സംഭവത്തിൽ പൊലീസ് ശാസ്ത്രീയ പരിശോധന നടത്തി. വെടിവയ്പിൽ മരിച്ച സനിലിന്റെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ ടി.ദീപു, സനിലിനൊപ്പം വെടിയേറ്റ് കോലഞ്ചേരി മെഡിക്കൽ മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ പ്രദീപിനെ ചികിത്സിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂലമറ്റം ∙ തട്ടുകടയിലെ വാക്കേറ്റത്തെ തുടർന്നുണ്ടായ വെടിവയ്പിൽ ഒരാൾ മരിച്ച സംഭവത്തിൽ പൊലീസ് ശാസ്ത്രീയ പരിശോധന നടത്തി. വെടിവയ്പിൽ മരിച്ച സനിലിന്റെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ ടി.ദീപു, സനിലിനൊപ്പം വെടിയേറ്റ് കോലഞ്ചേരി മെഡിക്കൽ മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ പ്രദീപിനെ ചികിത്സിച്ച ഡോക്ടർ സുനിൽ ജോർജ്, ഫൊറൻസിക് അസിസ്റ്റന്റ് ഡയറക്ടർ സൂസൻ എന്നിവരാണ് പൊലീസിനൊപ്പം ശാസ്ത്രീയ തെളിവെടുപ്പിന് ഇന്നലെ എത്തിയത്.

വെടിവയ്പ് നടന്ന സ്ഥലത്തെത്തി സംഭവം പുനരാവിഷ്കരിച്ചായിരുന്നു തെളിവെടുപ്പ്. പരുക്കേറ്റ പ്രദീപും സംഭവസ്ഥലത്ത് എത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരായ ഡിവൈഎസ്പി എ.ജി. ലാൽ, കാഞ്ഞാർ എസ്എച്ച്ഒ സോൾജിമോൻ, എആർ ക്യാംപിലെ ആയുധ വിദഗ്ധൻ എസ്ഐ സുനിൽ ബാബു എന്നിവർ പരിശോധനയ്ക്ക് എത്തിയിരുന്നു. വൻ പൊലീസ് സന്നാഹത്തോടെയായിരുന്നു പരിശോധന.