പിണങ്ങിപ്പോയ ഭാര്യയെ കാണാനെത്തി, വാക്കേറ്റം, സംഘർഷം; 2 പേർക്ക് വെട്ടേറ്റു
ചെറുതോണി ∙ വാക്കേറ്റത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ തലയ്ക്കും കൈക്കും വെട്ടേറ്റ നിലയിൽ കരിമ്പൻ മണിപ്പാറ കാനത്തിൽ തോണിപ്പറമ്പിൽ രതീഷിനെ (35) ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലും വയറിനു കുത്തേറ്റ ഭാര്യാപിതാവ് പുഷ്പഗിരി കിഴക്കേപ്പറമ്പിൽ രാജശേഖരനെ (60) കട്ടപ്പന സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചെറുതോണി ∙ വാക്കേറ്റത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ തലയ്ക്കും കൈക്കും വെട്ടേറ്റ നിലയിൽ കരിമ്പൻ മണിപ്പാറ കാനത്തിൽ തോണിപ്പറമ്പിൽ രതീഷിനെ (35) ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലും വയറിനു കുത്തേറ്റ ഭാര്യാപിതാവ് പുഷ്പഗിരി കിഴക്കേപ്പറമ്പിൽ രാജശേഖരനെ (60) കട്ടപ്പന സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചെറുതോണി ∙ വാക്കേറ്റത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ തലയ്ക്കും കൈക്കും വെട്ടേറ്റ നിലയിൽ കരിമ്പൻ മണിപ്പാറ കാനത്തിൽ തോണിപ്പറമ്പിൽ രതീഷിനെ (35) ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലും വയറിനു കുത്തേറ്റ ഭാര്യാപിതാവ് പുഷ്പഗിരി കിഴക്കേപ്പറമ്പിൽ രാജശേഖരനെ (60) കട്ടപ്പന സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചെറുതോണി ∙ വാക്കേറ്റത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ തലയ്ക്കും കൈക്കും വെട്ടേറ്റ നിലയിൽ കരിമ്പൻ മണിപ്പാറ കാനത്തിൽ തോണിപ്പറമ്പിൽ രതീഷിനെ (35) ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലും വയറിനു കുത്തേറ്റ ഭാര്യാപിതാവ് പുഷ്പഗിരി കിഴക്കേപ്പറമ്പിൽ രാജശേഖരനെ (60) കട്ടപ്പന സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തടസ്സം പിടിക്കാൻ ചെന്ന രാജശേഖരന്റെ ഭാര്യ ലേഖയ്ക്കും പരുക്കേറ്റു.
ഇവരും ഭർത്താവിനോടൊപ്പം ചികിത്സയിലാണ്. പിണങ്ങിപ്പോയ ഭാര്യയെ കാണാൻ രതീഷും മാതാവും ജ്യേഷ്ഠന്റെ രണ്ടു മക്കളും പുഷ്പഗിരിയിലെ വീട്ടിൽ എത്തിയതായിരുന്നു. ഇരുകൂട്ടരുടെയും പരാതി പ്രകാരം രണ്ട് കേസുകൾ റജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചതായി തങ്കമണി എസ്എച്ച്ഒ അറിയിച്ചു.