സൗദാമണിയുടെ ഒറ്റവിരൽത്തുമ്പിൽനിന്ന് ആദ്യാക്ഷരമധുരം അറിഞ്ഞവർ അനേകം
അ, ആ...അക്ഷരങ്ങൾ പൂഴി മണ്ണിലൂടെ വടിവൊത്ത് എഴുതുകയാണ് സൗദാമണി. കുരുന്നുകൾ അതിനു പിന്നാലെ ചൂണ്ടുവിരൽ ഓടിച്ചെത്തും. സൗദാമണിയുടെ കയ്യിലെ ഒറ്റവിരലിന്റെ ചുവടുപിടിച്ച്!. പാമ്പാടി പൂതകുഴി പാറയ്ക്കൽ ബി.സൗദാമണിക്ക് ഇരു കയ്യിലുമായി ആകെ 2 വിരലുകൾ. ഈ വിരൽത്തുമ്പിൽനിന്ന് ആദ്യാക്ഷരത്തിന്റെ മധുരം അറിഞ്ഞവർ അനേകം.
അ, ആ...അക്ഷരങ്ങൾ പൂഴി മണ്ണിലൂടെ വടിവൊത്ത് എഴുതുകയാണ് സൗദാമണി. കുരുന്നുകൾ അതിനു പിന്നാലെ ചൂണ്ടുവിരൽ ഓടിച്ചെത്തും. സൗദാമണിയുടെ കയ്യിലെ ഒറ്റവിരലിന്റെ ചുവടുപിടിച്ച്!. പാമ്പാടി പൂതകുഴി പാറയ്ക്കൽ ബി.സൗദാമണിക്ക് ഇരു കയ്യിലുമായി ആകെ 2 വിരലുകൾ. ഈ വിരൽത്തുമ്പിൽനിന്ന് ആദ്യാക്ഷരത്തിന്റെ മധുരം അറിഞ്ഞവർ അനേകം.
അ, ആ...അക്ഷരങ്ങൾ പൂഴി മണ്ണിലൂടെ വടിവൊത്ത് എഴുതുകയാണ് സൗദാമണി. കുരുന്നുകൾ അതിനു പിന്നാലെ ചൂണ്ടുവിരൽ ഓടിച്ചെത്തും. സൗദാമണിയുടെ കയ്യിലെ ഒറ്റവിരലിന്റെ ചുവടുപിടിച്ച്!. പാമ്പാടി പൂതകുഴി പാറയ്ക്കൽ ബി.സൗദാമണിക്ക് ഇരു കയ്യിലുമായി ആകെ 2 വിരലുകൾ. ഈ വിരൽത്തുമ്പിൽനിന്ന് ആദ്യാക്ഷരത്തിന്റെ മധുരം അറിഞ്ഞവർ അനേകം.
അ, ആ...അക്ഷരങ്ങൾ പൂഴി മണ്ണിലൂടെ വടിവൊത്ത് എഴുതുകയാണ് സൗദാമണി. കുരുന്നുകൾ അതിനു പിന്നാലെ ചൂണ്ടുവിരൽ ഓടിച്ചെത്തും. സൗദാമണിയുടെ കയ്യിലെ ഒറ്റവിരലിന്റെ ചുവടുപിടിച്ച്!. പാമ്പാടി പൂതകുഴി പാറയ്ക്കൽ ബി.സൗദാമണിക്ക് ഇരു കയ്യിലുമായി ആകെ 2 വിരലുകൾ. ഈ വിരൽത്തുമ്പിൽനിന്ന് ആദ്യാക്ഷരത്തിന്റെ മധുരം അറിഞ്ഞവർ അനേകം. നിലത്തെഴുത്ത് ആശാൻ ജോലി കുടുംബപാരമ്പര്യമാണ് ഇവർക്ക്.
ജോലി മാത്രമല്ല, 2 വിരലുകളും പാരമ്പര്യം. നാട്ടിലെ അറിയപ്പെടുന്ന ആശാനായിരുന്നു പിതാവ് പാറയ്ക്കൽ ഭാസ്കരൻ. അദ്ദേഹത്തിനും ആകെ 2 വിരലുകൾ. സൗദാമണിയുടെ സഹോദരൻ സതീശനും വിരലുകൾ രണ്ടെണ്ണം. പുലർച്ചെ 6.30നു തുടങ്ങും സൗദാമണിയുടെ അക്ഷരഓട്ടം. വീടുകളിലെത്തി പൂഴിമണ്ണു നിരത്തി കുരുന്നുകൾക്ക് അക്ഷരം ഉറപ്പിക്കും. 11 വരെ നീളും ഈ അക്ഷരയാത്ര. വൈകിട്ട് വീണ്ടും ഇതേ ഓട്ടം. സ്വന്തമായി നല്ലൊരു വീടില്ലാത്തതാണു സങ്കടം. ഭർത്താവ് അശോകനു കൂലിപ്പണിയാണ്. മകൻ: അജിത്ത്.