പെരുവന്താനം ∙ 190 ടെലിഫോൺ നമ്പറുകൾ, ഫോൺ ഉടമകളുടെ പേരുകൾ എന്നിവ മറ്റയ്ക്കാട് പ്രസാദിനു മനഃപാഠം. മനസ്സിന്റെ മെമ്മറി കാർഡിൽ ഭദ്രമായിരിക്കുന്ന നമ്പറുകൾ, വ്യക്തികളുടെ പേരുകൾ എന്നിവ ഓർത്തെടുത്ത് മണി മണിയായി പറയുന്നതിലൂടെ ശ്രദ്ധേയനാണ് പ്രസാദ്.നമ്പറും പേരും ഒരു തവണ കേൾക്കുകയോ കാണുകയോ ചെയ്താൽ ഇവ തന്റെ

പെരുവന്താനം ∙ 190 ടെലിഫോൺ നമ്പറുകൾ, ഫോൺ ഉടമകളുടെ പേരുകൾ എന്നിവ മറ്റയ്ക്കാട് പ്രസാദിനു മനഃപാഠം. മനസ്സിന്റെ മെമ്മറി കാർഡിൽ ഭദ്രമായിരിക്കുന്ന നമ്പറുകൾ, വ്യക്തികളുടെ പേരുകൾ എന്നിവ ഓർത്തെടുത്ത് മണി മണിയായി പറയുന്നതിലൂടെ ശ്രദ്ധേയനാണ് പ്രസാദ്.നമ്പറും പേരും ഒരു തവണ കേൾക്കുകയോ കാണുകയോ ചെയ്താൽ ഇവ തന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുവന്താനം ∙ 190 ടെലിഫോൺ നമ്പറുകൾ, ഫോൺ ഉടമകളുടെ പേരുകൾ എന്നിവ മറ്റയ്ക്കാട് പ്രസാദിനു മനഃപാഠം. മനസ്സിന്റെ മെമ്മറി കാർഡിൽ ഭദ്രമായിരിക്കുന്ന നമ്പറുകൾ, വ്യക്തികളുടെ പേരുകൾ എന്നിവ ഓർത്തെടുത്ത് മണി മണിയായി പറയുന്നതിലൂടെ ശ്രദ്ധേയനാണ് പ്രസാദ്.നമ്പറും പേരും ഒരു തവണ കേൾക്കുകയോ കാണുകയോ ചെയ്താൽ ഇവ തന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുവന്താനം ∙ 190 ടെലിഫോൺ നമ്പറുകൾ, ഫോൺ ഉടമകളുടെ പേരുകൾ എന്നിവ മറ്റയ്ക്കാട് പ്രസാദിനു മനഃപാഠം. മനസ്സിന്റെ മെമ്മറി കാർഡിൽ ഭദ്രമായിരിക്കുന്ന നമ്പറുകൾ, വ്യക്തികളുടെ പേരുകൾ എന്നിവ ഓർത്തെടുത്ത് മണി മണിയായി പറയുന്നതിലൂടെ ശ്രദ്ധേയനാണ് പ്രസാദ്. നമ്പറും പേരും ഒരു തവണ കേൾക്കുകയോ കാണുകയോ ചെയ്താൽ ഇവ തന്റെ മനസ്സിൽ സേവ് ആകുമെന്ന് ഈ നാൽപത്തെട്ടുകാരൻ പറയുന്നു. ഇദ്ദേഹത്തിന്റെ കൈവശമുള്ള ഫോണിൽ ഒരാളുടെ പോലും നമ്പർ സേവ് ചെയ്തിട്ടില്ലെന്നതാണു മറ്റൊരു പ്രത്യേകത.എന്നാൽ നാട്ടിലെ ആരുടെയെങ്കിലും ഫോൺ നമ്പർ വേണമെങ്കിൽ  ചോദിക്കുന്ന താമസം പ്രസാദിന്റെ നാവിൽ നിന്ന് ഒഴുകിയെത്തും.

അതു പൊലീസ് സ്‌റ്റേഷനാകട്ടെ,  ഓട്ടോറിക്ഷാ ഡ്രൈവറുടേതാകട്ടെ, ഇന്നാ പിടിച്ചോ എന്നാകും മറുപടി. സംസ്ഥാനത്തെ 100 പൊലീസ് സ്റ്റേഷനുകളുടെ നമ്പറുകൾ മനസ്സിൽ കോറിയിടാനുള്ള ശ്രമത്തിലാണിപ്പോൾ പ്രസാദ്. കൂടാതെ പെരുവന്താനം ജമാഅത്തിലെ 592 അംഗങ്ങളുടെ നമ്പറുകൾ, പേരുകൾ എന്നിവ ഹൃദിസ്ഥമാക്കാനും തുടങ്ങിയിട്ടുണ്ട്. ഇതിനായി ജമാഅത്തിന്റെ ഡയറി വാങ്ങി കൈവശം സൂക്ഷിച്ചിരിക്കുകയാണ്. മികച്ച പാചകക്കാരൻ കൂടിയാണു പ്രസാദ്.