തെങ്ങുകൾ നശിപ്പിച്ച് കാട്ടാനക്കൂട്ടം; 100 ഓളം കുടുംബങ്ങൾ ഭീഷണിയുടെ നിഴലില്
കീഴ്പ്പള്ളി∙ പരിപ്പുതോട് മേഖലയിൽ കാട്ടാന ശല്യം രൂക്ഷം. തലശ്ശേരി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള സാൻ മരിയ എസ്റ്റേറ്റിലെ നിരവധി തെങ്ങുകൾ നശിപ്പിച്ചു. ആനമതിൽ തകർത്തു. നവജീവൻ ആദിവാസി കോളനി നിവാസികൾ ഉൾപ്പെടെ 100 ഓളം കുടുംബങ്ങൾ കാട്ടാന ഭീഷണിയുടെ നിഴലിലാണ്. ഇന്നലെ പുലർച്ചെ എത്തി കാട്ടാനക്കൂട്ടം മണിക്കൂറുകളോളം
കീഴ്പ്പള്ളി∙ പരിപ്പുതോട് മേഖലയിൽ കാട്ടാന ശല്യം രൂക്ഷം. തലശ്ശേരി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള സാൻ മരിയ എസ്റ്റേറ്റിലെ നിരവധി തെങ്ങുകൾ നശിപ്പിച്ചു. ആനമതിൽ തകർത്തു. നവജീവൻ ആദിവാസി കോളനി നിവാസികൾ ഉൾപ്പെടെ 100 ഓളം കുടുംബങ്ങൾ കാട്ടാന ഭീഷണിയുടെ നിഴലിലാണ്. ഇന്നലെ പുലർച്ചെ എത്തി കാട്ടാനക്കൂട്ടം മണിക്കൂറുകളോളം
കീഴ്പ്പള്ളി∙ പരിപ്പുതോട് മേഖലയിൽ കാട്ടാന ശല്യം രൂക്ഷം. തലശ്ശേരി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള സാൻ മരിയ എസ്റ്റേറ്റിലെ നിരവധി തെങ്ങുകൾ നശിപ്പിച്ചു. ആനമതിൽ തകർത്തു. നവജീവൻ ആദിവാസി കോളനി നിവാസികൾ ഉൾപ്പെടെ 100 ഓളം കുടുംബങ്ങൾ കാട്ടാന ഭീഷണിയുടെ നിഴലിലാണ്. ഇന്നലെ പുലർച്ചെ എത്തി കാട്ടാനക്കൂട്ടം മണിക്കൂറുകളോളം
കീഴ്പ്പള്ളി∙ പരിപ്പുതോട് മേഖലയിൽ കാട്ടാന ശല്യം രൂക്ഷം. തലശ്ശേരി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള സാൻ മരിയ എസ്റ്റേറ്റിലെ നിരവധി തെങ്ങുകൾ നശിപ്പിച്ചു. ആനമതിൽ തകർത്തു. നവജീവൻ ആദിവാസി കോളനി നിവാസികൾ ഉൾപ്പെടെ 100 ഓളം കുടുംബങ്ങൾ കാട്ടാന ഭീഷണിയുടെ നിഴലിലാണ്. ഇന്നലെ പുലർച്ചെ എത്തി കാട്ടാനക്കൂട്ടം മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
വർഷങ്ങളായി തുടരുന്നതാണ് പ്രദേശത്തെ കാട്ടാന ഭീഷണി. 500 തെങ്ങുകൾ ഉണ്ടായിരുന്ന സാൻമരിയ എസ്റ്റേറ്റിൽ ഇപ്പോൾ 50 ൽ താഴെ തെങ്ങുകളെ ഉള്ളൂവെന്ന് മാനേജർ ഫാ. അഗസ്റ്റിൻ വടക്കൻ പറഞ്ഞു. ഒരു മാസമായി നിത്യേന ആനക്കൂട്ടം എത്തി വിളനാശം വരുത്തുകയാണ്.