പയ്യന്നൂർ∙ ആനയെ ഇതുവരെ നേരിട്ടുകണ്ടിട്ടില്ലെങ്കിലും ഏത് കൊമ്പനേയും അണിയിക്കാനുള്ള നെറ്റിപ്പട്ടം തയ്യാറാക്കാൻ ഒമ്പതാക്ലാസുകാരൻ ഭവദേവ് മതി. കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിനിടെയാണ് 3 മാസംകൊണ്ട് നെറ്റിപ്പട്ടം തയ്യാറാക്കാൻ പഠിച്ചത്. ദേവദാസ് അപർണ ദമ്പതികളുടെ മകനാണ്. മാതാപിതാക്കളുടെ പൂർണ പിന്തുണയോടെയാണ്

പയ്യന്നൂർ∙ ആനയെ ഇതുവരെ നേരിട്ടുകണ്ടിട്ടില്ലെങ്കിലും ഏത് കൊമ്പനേയും അണിയിക്കാനുള്ള നെറ്റിപ്പട്ടം തയ്യാറാക്കാൻ ഒമ്പതാക്ലാസുകാരൻ ഭവദേവ് മതി. കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിനിടെയാണ് 3 മാസംകൊണ്ട് നെറ്റിപ്പട്ടം തയ്യാറാക്കാൻ പഠിച്ചത്. ദേവദാസ് അപർണ ദമ്പതികളുടെ മകനാണ്. മാതാപിതാക്കളുടെ പൂർണ പിന്തുണയോടെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പയ്യന്നൂർ∙ ആനയെ ഇതുവരെ നേരിട്ടുകണ്ടിട്ടില്ലെങ്കിലും ഏത് കൊമ്പനേയും അണിയിക്കാനുള്ള നെറ്റിപ്പട്ടം തയ്യാറാക്കാൻ ഒമ്പതാക്ലാസുകാരൻ ഭവദേവ് മതി. കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിനിടെയാണ് 3 മാസംകൊണ്ട് നെറ്റിപ്പട്ടം തയ്യാറാക്കാൻ പഠിച്ചത്. ദേവദാസ് അപർണ ദമ്പതികളുടെ മകനാണ്. മാതാപിതാക്കളുടെ പൂർണ പിന്തുണയോടെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പയ്യന്നൂർ∙ ആനയെ ഇതുവരെ നേരിട്ടുകണ്ടിട്ടില്ലെങ്കിലും ഏത് കൊമ്പനേയും അണിയിക്കാനുള്ള നെറ്റിപ്പട്ടം തയ്യാറാക്കാൻ ഒമ്പതാക്ലാസുകാരൻ ഭവദേവ് മതി. കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിനിടെയാണ് 3 മാസംകൊണ്ട് നെറ്റിപ്പട്ടം തയ്യാറാക്കാൻ പഠിച്ചത്. ദേവദാസ് അപർണ ദമ്പതികളുടെ മകനാണ്. മാതാപിതാക്കളുടെ പൂർണ പിന്തുണയോടെയാണ് നെറ്റിപ്പട്ട നിർമാണം. ഒാൺലൈനായാണ് സാമഗ്രികൾ വരുത്തുന്നത്. അടുത്ത പൂരം തൃശൂരിൽ പോയിനേരിൽകാണണമെന്നാണ് ആഗ്രഹം.