റിസോർട്ട് ഉടമയെ ആക്രമിച്ച 2 പേർ കൂടി പിടിയിൽ
കണ്ണൂർ∙ റിസോർട്ട് ഉടമ ശ്രീരഞ്ജനെ കാറിൽ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഘത്തിലെ 2 പേർ കൂടി പിടിയിലായി. മേലെചൊവ്വ റാസിയ മൻസിലിൽ സി.അസിൽ ( 27), അലവിൽ ആറാങ്കോട്ടം കക്കിരിക്കൻ ഹൗസിൽ സായ് പ്രയാഗ് (27) എന്നിവരെയാണു ടൗൺ പൊലീസ് ബംഗളുരുവിൽ അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നും നാലും പ്രതികളാണ് ഇവർ. ക്വട്ടേഷൻ
കണ്ണൂർ∙ റിസോർട്ട് ഉടമ ശ്രീരഞ്ജനെ കാറിൽ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഘത്തിലെ 2 പേർ കൂടി പിടിയിലായി. മേലെചൊവ്വ റാസിയ മൻസിലിൽ സി.അസിൽ ( 27), അലവിൽ ആറാങ്കോട്ടം കക്കിരിക്കൻ ഹൗസിൽ സായ് പ്രയാഗ് (27) എന്നിവരെയാണു ടൗൺ പൊലീസ് ബംഗളുരുവിൽ അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നും നാലും പ്രതികളാണ് ഇവർ. ക്വട്ടേഷൻ
കണ്ണൂർ∙ റിസോർട്ട് ഉടമ ശ്രീരഞ്ജനെ കാറിൽ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഘത്തിലെ 2 പേർ കൂടി പിടിയിലായി. മേലെചൊവ്വ റാസിയ മൻസിലിൽ സി.അസിൽ ( 27), അലവിൽ ആറാങ്കോട്ടം കക്കിരിക്കൻ ഹൗസിൽ സായ് പ്രയാഗ് (27) എന്നിവരെയാണു ടൗൺ പൊലീസ് ബംഗളുരുവിൽ അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നും നാലും പ്രതികളാണ് ഇവർ. ക്വട്ടേഷൻ
കണ്ണൂർ∙ റിസോർട്ട് ഉടമ ശ്രീരഞ്ജനെ കാറിൽ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഘത്തിലെ 2 പേർ കൂടി പിടിയിലായി. മേലെചൊവ്വ റാസിയ മൻസിലിൽ സി.അസിൽ ( 27), അലവിൽ ആറാങ്കോട്ടം കക്കിരിക്കൻ ഹൗസിൽ സായ് പ്രയാഗ് (27) എന്നിവരെയാണു ടൗൺ പൊലീസ് ബംഗളുരുവിൽ അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നും നാലും പ്രതികളാണ് ഇവർ. ക്വട്ടേഷൻ സംഘത്തിൽ പെട്ട ഇവർ ഒളിവിൽ കഴിയുകയായിരുന്നുവെന്നു ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി പറഞ്ഞു.
കേസിലെ 2 പ്രതികളെ നേരത്തേ പിടികൂടിയിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ 28ന് തോട്ടട കെ.കെ.ഹെറിറ്റേജ് ഉടമയും ചാലാട് സ്വദേശിയുമായ കെ.പി.ശ്രീരഞ്ജനെയാണ് തട്ടിക്കൊണ്ടു പോയത്. മർദിച്ച ശേഷം റോഡിൽ ഉപേക്ഷിച്ചു. കണ്ണിനും കാലിനും പരുക്കേറ്റ ഇയാൾ നേരിട്ട് ടൗൺ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു.