പിണറായി ∙ ഒരാഴ്ച മുൻപ് കാണാതായ മധ്യവയസ്കനെ വീടിനടുത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടു. എരുവട്ടി കോഴൂർ താഴെചെല്ലത്തുംകര വീട്ടിൽ എം.ബി.സജീവനെ(55)യാണ് എരുവട്ടി കുടിവെള്ള പദ്ധതിക്കായി നിർമിച്ച കിണറ്റിനകത്തു മരിച്ച നിലയിൽ കാണപ്പെട്ടത്. ദുർഗന്ധം വമിച്ചതിനെത്തുടർന്നു നാട്ടുകാർ വിവരം അറിയിച്ചെത്തിയ

പിണറായി ∙ ഒരാഴ്ച മുൻപ് കാണാതായ മധ്യവയസ്കനെ വീടിനടുത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടു. എരുവട്ടി കോഴൂർ താഴെചെല്ലത്തുംകര വീട്ടിൽ എം.ബി.സജീവനെ(55)യാണ് എരുവട്ടി കുടിവെള്ള പദ്ധതിക്കായി നിർമിച്ച കിണറ്റിനകത്തു മരിച്ച നിലയിൽ കാണപ്പെട്ടത്. ദുർഗന്ധം വമിച്ചതിനെത്തുടർന്നു നാട്ടുകാർ വിവരം അറിയിച്ചെത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിണറായി ∙ ഒരാഴ്ച മുൻപ് കാണാതായ മധ്യവയസ്കനെ വീടിനടുത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടു. എരുവട്ടി കോഴൂർ താഴെചെല്ലത്തുംകര വീട്ടിൽ എം.ബി.സജീവനെ(55)യാണ് എരുവട്ടി കുടിവെള്ള പദ്ധതിക്കായി നിർമിച്ച കിണറ്റിനകത്തു മരിച്ച നിലയിൽ കാണപ്പെട്ടത്. ദുർഗന്ധം വമിച്ചതിനെത്തുടർന്നു നാട്ടുകാർ വിവരം അറിയിച്ചെത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിണറായി ∙ ഒരാഴ്ച മുൻപ് കാണാതായ മധ്യവയസ്കനെ വീടിനടുത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടു. എരുവട്ടി കോഴൂർ താഴെചെല്ലത്തുംകര വീട്ടിൽ എം.ബി.സജീവനെ(55)യാണ് എരുവട്ടി കുടിവെള്ള പദ്ധതിക്കായി നിർമിച്ച കിണറ്റിനകത്തു മരിച്ച നിലയിൽ കാണപ്പെട്ടത്. ദുർഗന്ധം വമിച്ചതിനെത്തുടർന്നു നാട്ടുകാർ വിവരം അറിയിച്ചെത്തിയ അഗ്നിരക്ഷാ സേനയും പൊലീസും ചേർന്നാണു മൃതദേഹം പുറത്തെടുത്തത്.

മുകൾഭാഗം മൂടിയ കിണറിന്റെ സൈഡിലുള്ള ദ്വാരത്തിലൂടെയായിരിക്കും കിണറ്റിൽ വീണതെന്നാണു സംശയം. പരേതനായ കൃഷ്ണകുറുപ്പിന്റെയും ദേവിയുടെയും മകനായ സജീവൻ നേരത്തെ സ്വകാര്യ ബസ് കണ്ടക്ടറായിരുന്നു. ഭാര്യ: ഭീഷ. മക്കൾ: ജിബിൻ (ഇന്ത്യൻ കോഫി ഹൗസ്, കണ്ണൂർ), ബിജിഷ. മരുമകൻ: ഭവിത്ത്. സഹോദരങ്ങൾ: ഷൈലജ, സത്യൻ, സതീശൻ.