ഇരിട്ടി∙ കുറുനരിയെ കണ്ട് അമ്പരന്നു വീട്ടുകാർ. ഇരിട്ടി അത്തിതട്ടിലെ ബിജോയിയുടെ വീട്ടു മുറ്റത്താണ് ഇന്നലെ കുറുനരി എത്തിയത്. വനംവകുപ്പ് അധികൃതരെത്തി കുറുനരിയെ കൊണ്ടുപോയി. രാവിലെ വളർത്തു നായയുടെ കുര കേട്ടാണു വീട്ടുകാർ ഉണരുന്നത്. നോക്കുമ്പോൾ വീട്ടുമുറ്റത്ത് ഒരു കുറുനരി. വീട്ടുകാരെ കണ്ടിട്ടും കുറുനരി

ഇരിട്ടി∙ കുറുനരിയെ കണ്ട് അമ്പരന്നു വീട്ടുകാർ. ഇരിട്ടി അത്തിതട്ടിലെ ബിജോയിയുടെ വീട്ടു മുറ്റത്താണ് ഇന്നലെ കുറുനരി എത്തിയത്. വനംവകുപ്പ് അധികൃതരെത്തി കുറുനരിയെ കൊണ്ടുപോയി. രാവിലെ വളർത്തു നായയുടെ കുര കേട്ടാണു വീട്ടുകാർ ഉണരുന്നത്. നോക്കുമ്പോൾ വീട്ടുമുറ്റത്ത് ഒരു കുറുനരി. വീട്ടുകാരെ കണ്ടിട്ടും കുറുനരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരിട്ടി∙ കുറുനരിയെ കണ്ട് അമ്പരന്നു വീട്ടുകാർ. ഇരിട്ടി അത്തിതട്ടിലെ ബിജോയിയുടെ വീട്ടു മുറ്റത്താണ് ഇന്നലെ കുറുനരി എത്തിയത്. വനംവകുപ്പ് അധികൃതരെത്തി കുറുനരിയെ കൊണ്ടുപോയി. രാവിലെ വളർത്തു നായയുടെ കുര കേട്ടാണു വീട്ടുകാർ ഉണരുന്നത്. നോക്കുമ്പോൾ വീട്ടുമുറ്റത്ത് ഒരു കുറുനരി. വീട്ടുകാരെ കണ്ടിട്ടും കുറുനരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരിട്ടി∙ കുറുനരിയെ കണ്ട് അമ്പരന്നു വീട്ടുകാർ. ഇരിട്ടി അത്തിതട്ടിലെ ബിജോയിയുടെ വീട്ടു മുറ്റത്താണ് ഇന്നലെ കുറുനരി എത്തിയത്. വനംവകുപ്പ് അധികൃതരെത്തി കുറുനരിയെ കൊണ്ടുപോയി. രാവിലെ വളർത്തു നായയുടെ കുര കേട്ടാണു വീട്ടുകാർ ഉണരുന്നത്. നോക്കുമ്പോൾ വീട്ടുമുറ്റത്ത് ഒരു കുറുനരി.

വീട്ടുകാരെ കണ്ടിട്ടും കുറുനരി പോയതുമില്ല. ഇതിനെ ഓടിച്ചു വിടാൻ പഠിച്ച പണി പതിനെട്ടും പയറ്റി. അവശ നിലയിലായിരുന്ന കുറുനരി ഒന്നും പ്രതികരിക്കാതെ അവിടെത്തന്നെ കിടന്നു.

ADVERTISEMENT

ഒടുവിൽ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു. ഇരിട്ടി ഫോറസ്റ്റർ കെ.ജിജിലിന്റെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റർ ഷിജിൽ, വനംവകുപ്പിന്റെ റസ്ക്യൂ ടീം അംഗങ്ങളായ ഫൈസൽ വിളക്കോട്, മിറാജ് പേരാവൂർ എന്നിവർ എത്തി കൊണ്ടുപോയി.