You have {{content}} articles remaining
Please Sign In for unlimited access,
New to Manorama Online? Create Account
കണ്ണൂർ∙ സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ സ്മരണയ്ക്കായി പയ്യാമ്പലത്ത് നിർമിക്കുന്ന സ്തൂപത്തിന്റെ പണി തുടങ്ങി.
കോടിയേരിയുടെ ഒന്നാം ചരമവാർഷിക ദിനത്തോട് അനുബന്ധിച്ച് അനാവരണം ചെയ്യാൻ കഴിയുന്ന തരത്തിലാണു നിർമാണം പുരോഗമിക്കുന്നത്.
സ്തൂപത്തിനായി
Sign in to continue reading
കണ്ണൂർ∙ സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ സ്മരണയ്ക്കായി പയ്യാമ്പലത്ത് നിർമിക്കുന്ന സ്തൂപത്തിന്റെ പണി തുടങ്ങി.
കോടിയേരിയുടെ ഒന്നാം ചരമവാർഷിക ദിനത്തോട് അനുബന്ധിച്ച് അനാവരണം ചെയ്യാൻ കഴിയുന്ന തരത്തിലാണു നിർമാണം പുരോഗമിക്കുന്നത്.
സ്തൂപത്തിനായി
Want to gain
access to all premium stories?
Activate your premium subscription today
കണ്ണൂർ∙ സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ സ്മരണയ്ക്കായി പയ്യാമ്പലത്ത് നിർമിക്കുന്ന സ്തൂപത്തിന്റെ പണി തുടങ്ങി.
കോടിയേരിയുടെ ഒന്നാം ചരമവാർഷിക ദിനത്തോട് അനുബന്ധിച്ച് അനാവരണം ചെയ്യാൻ കഴിയുന്ന തരത്തിലാണു നിർമാണം പുരോഗമിക്കുന്നത്.
സ്തൂപത്തിനായി
Want to gain
access to all premium stories?
Activate your premium subscription today
Already a subscriber? Sign in
കണ്ണൂർ∙ സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ സ്മരണയ്ക്കായി പയ്യാമ്പലത്ത് നിർമിക്കുന്ന സ്തൂപത്തിന്റെ പണി തുടങ്ങി. കോടിയേരിയുടെ ഒന്നാം ചരമവാർഷിക ദിനത്തോട് അനുബന്ധിച്ച് അനാവരണം ചെയ്യാൻ കഴിയുന്ന തരത്തിലാണു നിർമാണം പുരോഗമിക്കുന്നത്. സ്തൂപത്തിനായി തയാറാക്കിയ രൂപരേഖയ്ക്ക് ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും അംഗീകാരം നൽകിയിരുന്നു. സിപിഎം മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റെയും മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരുടെയും സ്മാരക സ്തൂപങ്ങൾക്ക് നടുവിലായാണ് കോടിയേരിക്കായി സ്തൂപം ഒരുക്കുന്നത്. കോടിയേരിയെ സംസ്കരിച്ചതും ഇവിടെയാണ്. 2022 ഒക്ടോബർ ഒന്നിന് ചെന്നൈ ആശുപത്രിയിലായിരുന്നു കോടിയേരിയുടെ അന്ത്യം.