മട്ടന്നൂർ∙ ട്രാഫിക് നിയമ ലംഘനം കണ്ടെത്താനുള്ള എഐ ക്യാമറയുടെ തൂണിൽ വാഹനം ഇടിച്ചു ക്യാമറയുടെ ദിശ തെറ്റി. കണ്ണൂർ റോഡിൽ കോളാരി വില്ലേജ് ഓഫിസിനു സമീപത്തായി സ്ഥാപിച്ച എഐ ക്യാമറയാണ് സ്ഥാനം തെറ്റി കിടക്കുന്നത്. മട്ടന്നൂർ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളുടെ നിയമ ലംഘനം കണ്ടെത്തുന്ന വിധത്തിലാണ് ക്യാമറ

മട്ടന്നൂർ∙ ട്രാഫിക് നിയമ ലംഘനം കണ്ടെത്താനുള്ള എഐ ക്യാമറയുടെ തൂണിൽ വാഹനം ഇടിച്ചു ക്യാമറയുടെ ദിശ തെറ്റി. കണ്ണൂർ റോഡിൽ കോളാരി വില്ലേജ് ഓഫിസിനു സമീപത്തായി സ്ഥാപിച്ച എഐ ക്യാമറയാണ് സ്ഥാനം തെറ്റി കിടക്കുന്നത്. മട്ടന്നൂർ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളുടെ നിയമ ലംഘനം കണ്ടെത്തുന്ന വിധത്തിലാണ് ക്യാമറ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മട്ടന്നൂർ∙ ട്രാഫിക് നിയമ ലംഘനം കണ്ടെത്താനുള്ള എഐ ക്യാമറയുടെ തൂണിൽ വാഹനം ഇടിച്ചു ക്യാമറയുടെ ദിശ തെറ്റി. കണ്ണൂർ റോഡിൽ കോളാരി വില്ലേജ് ഓഫിസിനു സമീപത്തായി സ്ഥാപിച്ച എഐ ക്യാമറയാണ് സ്ഥാനം തെറ്റി കിടക്കുന്നത്. മട്ടന്നൂർ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളുടെ നിയമ ലംഘനം കണ്ടെത്തുന്ന വിധത്തിലാണ് ക്യാമറ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മട്ടന്നൂർ∙ ട്രാഫിക് നിയമ ലംഘനം കണ്ടെത്താനുള്ള എഐ ക്യാമറയുടെ തൂണിൽ വാഹനം ഇടിച്ചു ക്യാമറയുടെ ദിശ തെറ്റി.  കണ്ണൂർ റോഡിൽ കോളാരി വില്ലേജ് ഓഫിസിനു സമീപത്തായി സ്ഥാപിച്ച എഐ ക്യാമറയാണ് സ്ഥാനം തെറ്റി കിടക്കുന്നത്.

മട്ടന്നൂർ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളുടെ നിയമ ലംഘനം കണ്ടെത്തുന്ന വിധത്തിലാണ് ക്യാമറ സ്ഥാപിച്ചിരുന്നത്. റോഡിലേക്ക് താഴ്ത്തി വാഹനങ്ങളിലെ യാത്രക്കാരെയും നമ്പറും കാണുന്ന വിധത്തിലാണ് ക്യാമറ സ്ഥാപിച്ചിരുന്നത്. എന്നാൽ  ക്യാമറ ഒരു ഭാഗത്തേക്ക് ഉയർന്നു കിടക്കുന്ന നിലയിലാണുള്ളത്.  ക്യാമറ സ്ഥാപിച്ച തൂണിന് വാഹനമിടിച്ചാണ് ക്യാമറയുടെ ദിശ മാറിയത്.

ADVERTISEMENT

ക്യാമറ തൂണിന്റെ അടി ഭാഗത്തെ കോൺക്രീറ്റ് ഇളകിയ നിലയിലാണ്. തൂൺ ചെറിയ രീതിയിൽ ചെരിഞ്ഞപ്പോൾ ക്യാമറ ഉയർന്നതായിരിക്കാമെന്നാണ് നിഗമനം. ക്യാമറ തൂണിന്റെ സുരക്ഷ വർധിപ്പിച്ച് വാഹനങ്ങൾ കാണുന്ന വിധത്തിൽ  ക്യാമറ മാറ്റണമെന്ന് നാട്ടുകാർ പറഞ്ഞു. ഇതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം നടത്തുമെന്നും മോട്ടർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.