പയ്യന്നൂർ∙ തിരഞ്ഞെടുപ്പു കാലം രാഷ്ട്രീയക്കാർക്കു മാത്രമല്ല, ജ്യോത്സ്യന്മാർക്കും തിരക്കേറിയ കാലമാണ്. നാളും സമയവും നോക്കി നാമനിർദേശ പത്രിക സമർപ്പിക്കണമെന്നു കരുതുന്ന സ്ഥാനാർഥികൾ സംസ്ഥാനത്തിന് അകത്തും പുറത്തുമുണ്ട്. പ്രശസ്ത ജ്യോത്സ്യന്മാരെക്കൊണ്ടു മൂഹൂർത്തം കുറിച്ചിട്ടു വേണം പത്രിക നൽകാനെന്ന

പയ്യന്നൂർ∙ തിരഞ്ഞെടുപ്പു കാലം രാഷ്ട്രീയക്കാർക്കു മാത്രമല്ല, ജ്യോത്സ്യന്മാർക്കും തിരക്കേറിയ കാലമാണ്. നാളും സമയവും നോക്കി നാമനിർദേശ പത്രിക സമർപ്പിക്കണമെന്നു കരുതുന്ന സ്ഥാനാർഥികൾ സംസ്ഥാനത്തിന് അകത്തും പുറത്തുമുണ്ട്. പ്രശസ്ത ജ്യോത്സ്യന്മാരെക്കൊണ്ടു മൂഹൂർത്തം കുറിച്ചിട്ടു വേണം പത്രിക നൽകാനെന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പയ്യന്നൂർ∙ തിരഞ്ഞെടുപ്പു കാലം രാഷ്ട്രീയക്കാർക്കു മാത്രമല്ല, ജ്യോത്സ്യന്മാർക്കും തിരക്കേറിയ കാലമാണ്. നാളും സമയവും നോക്കി നാമനിർദേശ പത്രിക സമർപ്പിക്കണമെന്നു കരുതുന്ന സ്ഥാനാർഥികൾ സംസ്ഥാനത്തിന് അകത്തും പുറത്തുമുണ്ട്. പ്രശസ്ത ജ്യോത്സ്യന്മാരെക്കൊണ്ടു മൂഹൂർത്തം കുറിച്ചിട്ടു വേണം പത്രിക നൽകാനെന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പയ്യന്നൂർ∙ തിരഞ്ഞെടുപ്പു കാലം രാഷ്ട്രീയക്കാർക്കു മാത്രമല്ല, ജ്യോത്സ്യന്മാർക്കും തിരക്കേറിയ കാലമാണ്. നാളും സമയവും നോക്കി നാമനിർദേശ പത്രിക സമർപ്പിക്കണമെന്നു കരുതുന്ന സ്ഥാനാർഥികൾ സംസ്ഥാനത്തിന് അകത്തും പുറത്തുമുണ്ട്. പ്രശസ്ത ജ്യോത്സ്യന്മാരെക്കൊണ്ടു മൂഹൂർത്തം കുറിച്ചിട്ടു വേണം പത്രിക നൽകാനെന്ന തീരുമാനത്തിലാണ് പലരും. 

ഇന്നലെ മുതൽ ജ്യോതിഷികളെ തേടി സ്ഥാനാർഥികളുടെയും നേതാക്കന്മാരുടെയും ഫോൺ കോളുകൾ വന്നു തുടങ്ങി. പേരും ജനന തീയതിയും നക്ഷത്രവുമൊക്കെ ഫോണിൽ പറഞ്ഞു കൊടുത്ത് പത്രിക നൽകേണ്ട സമയം കുറിച്ച് കൊടുക്കാനാണ് ആവശ്യപ്പെടുന്നത്. സമയം കുറിച്ച കുറിപ്പുകൾ വാങ്ങാൻ സ്ഥാനാർഥികൾ വിശ്വസ്തനായ അനുയായിയെ ജ്യോത്സ്യന്മാരുടെ അടുത്തേക്ക് നേരിട്ട് അയയ്ക്കും. 

ADVERTISEMENT

ഒന്നും രണ്ടും മൂന്നും ഘട്ടങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളാണ് ഇപ്പോൾ കൂടുതൽ എത്തുന്നതെങ്കിലും അവസാനഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ നല്ല ദിവസവും സമയവും തേടിയുള്ള ഫോൺ കോളുകളും പ്രശസ്തരായ ജ്യോതിഷികളെ തേടി എത്തുന്നുണ്ട്.