ഇരിക്കൂർ ∙ ചൂളിയാട്-കാപ്പാട്ടുകുന്ന് തീരദേശ റോഡരികിൽ മാലിന്യം തള്ളി. ചൂളിയാട് ഭാഗത്ത് റോഡിന്റെ തുടക്കത്തിൽ പുഴയോരത്താണ് അറവ് മാലിന്യം ഉൾപ്പെടെ തള്ളിയത്. ഇവിടെ 700 മീറ്ററിലേറെ കാടുമൂടിയ പ്രദേശമാണ്. ഈ ഭാഗത്താണ് മാലിന്യം തള്ളിയത്. ചാക്കുകളിലും പെട്ടികളിലുമാക്കി രാത്രി വാഹനങ്ങളിൽ കൊണ്ടുവന്ന്

ഇരിക്കൂർ ∙ ചൂളിയാട്-കാപ്പാട്ടുകുന്ന് തീരദേശ റോഡരികിൽ മാലിന്യം തള്ളി. ചൂളിയാട് ഭാഗത്ത് റോഡിന്റെ തുടക്കത്തിൽ പുഴയോരത്താണ് അറവ് മാലിന്യം ഉൾപ്പെടെ തള്ളിയത്. ഇവിടെ 700 മീറ്ററിലേറെ കാടുമൂടിയ പ്രദേശമാണ്. ഈ ഭാഗത്താണ് മാലിന്യം തള്ളിയത്. ചാക്കുകളിലും പെട്ടികളിലുമാക്കി രാത്രി വാഹനങ്ങളിൽ കൊണ്ടുവന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരിക്കൂർ ∙ ചൂളിയാട്-കാപ്പാട്ടുകുന്ന് തീരദേശ റോഡരികിൽ മാലിന്യം തള്ളി. ചൂളിയാട് ഭാഗത്ത് റോഡിന്റെ തുടക്കത്തിൽ പുഴയോരത്താണ് അറവ് മാലിന്യം ഉൾപ്പെടെ തള്ളിയത്. ഇവിടെ 700 മീറ്ററിലേറെ കാടുമൂടിയ പ്രദേശമാണ്. ഈ ഭാഗത്താണ് മാലിന്യം തള്ളിയത്. ചാക്കുകളിലും പെട്ടികളിലുമാക്കി രാത്രി വാഹനങ്ങളിൽ കൊണ്ടുവന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരിക്കൂർ ∙ ചൂളിയാട്-കാപ്പാട്ടുകുന്ന് തീരദേശ റോഡരികിൽ മാലിന്യം തള്ളി. ചൂളിയാട് ഭാഗത്ത് റോഡിന്റെ തുടക്കത്തിൽ പുഴയോരത്താണ് അറവ് മാലിന്യം ഉൾപ്പെടെ തള്ളിയത്. ഇവിടെ 700 മീറ്ററിലേറെ കാടുമൂടിയ പ്രദേശമാണ്. ഈ ഭാഗത്താണ് മാലിന്യം തള്ളിയത്. ചാക്കുകളിലും പെട്ടികളിലുമാക്കി രാത്രി വാഹനങ്ങളിൽ കൊണ്ടുവന്ന് ഉപേക്ഷിക്കുകയായിരുന്നു. വേനൽ മഴയിൽ ചീഞ്ഞളിഞ്ഞ് ദുർഗന്ധം രൂക്ഷമായതോടെ ഇതുവഴി പോകാൻ കഴിയാത്ത അവസ്ഥയാണ്. മാലിന്യം തള്ളിയവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.