കണ്ണൂർ∙ അയ്യൻകുന്ന് മുടിക്കയത്ത് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. കുട്ടിക്കൊമ്പൻ ആണെന്നാണ് പ്രാഥമിക നിഗമനം. ബാരാപുഴ തീരത്ത് ഒറ്റപ്ലാക്കൽ ബേബിയുടെ കരുമാവിൻ തോട്ടത്തിലാണ് ജഡം കണ്ടെത്തിയത്. മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ നിന്ന് എത്തിയതാണെന്നു കരുതുന്നു.

കണ്ണൂർ∙ അയ്യൻകുന്ന് മുടിക്കയത്ത് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. കുട്ടിക്കൊമ്പൻ ആണെന്നാണ് പ്രാഥമിക നിഗമനം. ബാരാപുഴ തീരത്ത് ഒറ്റപ്ലാക്കൽ ബേബിയുടെ കരുമാവിൻ തോട്ടത്തിലാണ് ജഡം കണ്ടെത്തിയത്. മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ നിന്ന് എത്തിയതാണെന്നു കരുതുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ അയ്യൻകുന്ന് മുടിക്കയത്ത് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. കുട്ടിക്കൊമ്പൻ ആണെന്നാണ് പ്രാഥമിക നിഗമനം. ബാരാപുഴ തീരത്ത് ഒറ്റപ്ലാക്കൽ ബേബിയുടെ കരുമാവിൻ തോട്ടത്തിലാണ് ജഡം കണ്ടെത്തിയത്. മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ നിന്ന് എത്തിയതാണെന്നു കരുതുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ അയ്യൻകുന്ന് മുടിക്കയത്ത് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. കുട്ടിക്കൊമ്പൻ ആണെന്നാണ് പ്രാഥമിക നിഗമനം. ബാരാപുഴ തീരത്ത് ഒറ്റപ്ലാക്കൽ ബേബിയുടെ കരുമാവിൻ തോട്ടത്തിലാണ് ജഡം കണ്ടെത്തിയത്. മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ നിന്ന് എത്തിയതാണെന്നു കരുതുന്നു.