ഉദുമ ∙ കണ്ടെയ്നർ ലോറി വാനുമായി കൂട്ടിയിടിച്ച് പാനൂർ സ്വദേശികളായ 5 പേർക്കു പരുക്ക്. ഇന്നലെ പുലർച്ചെ 2.30ന് കാസർകോട്- കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെപള്ളിക്കര പെട്രോൾ പമ്പിന് സമീപമാണ് അപകടം. പരുക്കേറ്റ പാനൂർ കൈവേലിക്കൽ സ്വദേശികളായ കെ.പി.നിശാന്ത് (28), കെ.പി.അക്ഷയ് (27), പി.ശരത് ലാൽ (26), പാനൂർ ചെണ്ടായാട്

ഉദുമ ∙ കണ്ടെയ്നർ ലോറി വാനുമായി കൂട്ടിയിടിച്ച് പാനൂർ സ്വദേശികളായ 5 പേർക്കു പരുക്ക്. ഇന്നലെ പുലർച്ചെ 2.30ന് കാസർകോട്- കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെപള്ളിക്കര പെട്രോൾ പമ്പിന് സമീപമാണ് അപകടം. പരുക്കേറ്റ പാനൂർ കൈവേലിക്കൽ സ്വദേശികളായ കെ.പി.നിശാന്ത് (28), കെ.പി.അക്ഷയ് (27), പി.ശരത് ലാൽ (26), പാനൂർ ചെണ്ടായാട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉദുമ ∙ കണ്ടെയ്നർ ലോറി വാനുമായി കൂട്ടിയിടിച്ച് പാനൂർ സ്വദേശികളായ 5 പേർക്കു പരുക്ക്. ഇന്നലെ പുലർച്ചെ 2.30ന് കാസർകോട്- കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെപള്ളിക്കര പെട്രോൾ പമ്പിന് സമീപമാണ് അപകടം. പരുക്കേറ്റ പാനൂർ കൈവേലിക്കൽ സ്വദേശികളായ കെ.പി.നിശാന്ത് (28), കെ.പി.അക്ഷയ് (27), പി.ശരത് ലാൽ (26), പാനൂർ ചെണ്ടായാട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉദുമ ∙ കണ്ടെയ്നർ ലോറി വാനുമായി കൂട്ടിയിടിച്ച് പാനൂർ സ്വദേശികളായ 5 പേർക്കു പരുക്ക്. ഇന്നലെ പുലർച്ചെ 2.30ന് കാസർകോട്- കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെപള്ളിക്കര പെട്രോൾ പമ്പിന് സമീപമാണ് അപകടം. പരുക്കേറ്റ പാനൂർ കൈവേലിക്കൽ  സ്വദേശികളായ കെ.പി.നിശാന്ത് (28), കെ.പി.അക്ഷയ് (27), പി.ശരത് ലാൽ (26), പാനൂർ ചെണ്ടായാട്  സ്വദേശി എ.സായ്ന്ത്  (27),കണ്ണൂർ എടക്കാട് സ്വദേശി കെ.ആദീഷ് (28) എന്നിവരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേശീയപാതാ വികസനത്തിന്റെ കരാറുകാരന് നിശാന്തിന്റെ ജീപ്പ് വാടകയ്ക്ക് കൊടുത്തിരുന്നു. ഈ ജീപ്പിന്റെ ടയർ മാറ്റിയിടാനാണ് പാനൂരിൽ നിന്ന് ഇവർ ഉപ്പളയിൽ എത്തിയത്. മടങ്ങും വഴിയാണ് വാൻ പള്ളിക്കരയിൽ അപകടത്തിൽപ്പെട്ടത്. കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് മംഗളൂരുവിലേക്ക് പോയ കണ്ടെയ്നർ ലോറിയാണ് ഇടിച്ചത്. പൂർണമായി തകർന്ന വാഹനത്തിൽ നിന്ന് നാട്ടുകാരാണ് പരുക്കേറ്റവരെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരുക്ക് സാരമുള്ളതിനാൽ  മംഗളൂരു  സ്വകാര്യാശുപുതിയിലേക്ക് മാറ്റുകയായിരുന്നു.