തൃക്കരിപ്പൂർ ∙ എവിടെ നിന്നോ വന്നെത്തിയ വാനരന്റെ ശല്യത്തിൽ ബുദ്ധിമുട്ടുകയാണ് തൃക്കരിപ്പൂർ കൊയങ്കര ആലപ്പള്ളി കാവിനു സമീപത്തെ ഏതാനും കുടുംബങ്ങൾ. ഏതാനും നാളുകളായി ഈ ഭാഗത്ത് ചുറ്റിത്തിരിയുന്ന വാനരൻ, പ്രദേശത്തെ കുടുംബങ്ങൾക്ക് ശല്യക്കാരനായി മാറി. കുരങ്ങിനെ ഭയന്ന് മുതിർന്നവരും കുട്ടികളും പുറത്തിറങ്ങാൻ ഭയപ്പെടുന്ന സ്ഥിതിയാണ്....

തൃക്കരിപ്പൂർ ∙ എവിടെ നിന്നോ വന്നെത്തിയ വാനരന്റെ ശല്യത്തിൽ ബുദ്ധിമുട്ടുകയാണ് തൃക്കരിപ്പൂർ കൊയങ്കര ആലപ്പള്ളി കാവിനു സമീപത്തെ ഏതാനും കുടുംബങ്ങൾ. ഏതാനും നാളുകളായി ഈ ഭാഗത്ത് ചുറ്റിത്തിരിയുന്ന വാനരൻ, പ്രദേശത്തെ കുടുംബങ്ങൾക്ക് ശല്യക്കാരനായി മാറി. കുരങ്ങിനെ ഭയന്ന് മുതിർന്നവരും കുട്ടികളും പുറത്തിറങ്ങാൻ ഭയപ്പെടുന്ന സ്ഥിതിയാണ്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃക്കരിപ്പൂർ ∙ എവിടെ നിന്നോ വന്നെത്തിയ വാനരന്റെ ശല്യത്തിൽ ബുദ്ധിമുട്ടുകയാണ് തൃക്കരിപ്പൂർ കൊയങ്കര ആലപ്പള്ളി കാവിനു സമീപത്തെ ഏതാനും കുടുംബങ്ങൾ. ഏതാനും നാളുകളായി ഈ ഭാഗത്ത് ചുറ്റിത്തിരിയുന്ന വാനരൻ, പ്രദേശത്തെ കുടുംബങ്ങൾക്ക് ശല്യക്കാരനായി മാറി. കുരങ്ങിനെ ഭയന്ന് മുതിർന്നവരും കുട്ടികളും പുറത്തിറങ്ങാൻ ഭയപ്പെടുന്ന സ്ഥിതിയാണ്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃക്കരിപ്പൂർ ∙ എവിടെ നിന്നോ വന്നെത്തിയ വാനരന്റെ ശല്യത്തിൽ ബുദ്ധിമുട്ടുകയാണ് തൃക്കരിപ്പൂർ കൊയങ്കര ആലപ്പള്ളി കാവിനു സമീപത്തെ ഏതാനും കുടുംബങ്ങൾ. ഏതാനും നാളുകളായി ഈ ഭാഗത്ത് ചുറ്റിത്തിരിയുന്ന വാനരൻ, പ്രദേശത്തെ കുടുംബങ്ങൾക്ക് ശല്യക്കാരനായി മാറി. കുരങ്ങിനെ ഭയന്ന് മുതിർന്നവരും കുട്ടികളും പുറത്തിറങ്ങാൻ ഭയപ്പെടുന്ന സ്ഥിതിയാണ്.

വീടിനു പുറത്ത് ഉണക്കാനിടുന്ന വസ്ത്രങ്ങൾ എടുത്തു കൊണ്ടുപോകുന്നത് പാതിവായിട്ടുണ്ട്. വസ്ത്രങ്ങൾ ഉണക്കുന്നതിനു കെട്ടിവയ്ക്കുന്ന കയറുകളും മറ്റും പൊട്ടിച്ചെറിയുകയും ചെയ്യുന്നുണ്ട്. ശുദ്ധജല സംഭരണികളിൽ കയറി മറിയുകയും പൈപ്പ് ലൈനിലെ ടാപ്പുകൾ തുറന്നു വയ്ക്കുകയും ചെയ്യുന്നു. കൂട്ടം തെറ്റി വന്നതോ അതോ ഭക്ഷണം കിട്ടാതെ കാട് വിട്ടു വന്നതോയെന്നു വ്യക്തമല്ല. ഇതിനെ പിടികൂടുന്നതിനു എത്രയും വേഗം സംവിധാനം ഏർപ്പെടുത്തണമെന്നു പരിസരവാസികൾ ആവശ്യപ്പെട്ടു.