ജലക്ഷാമം വർധിക്കുമ്പോഴും മോട്ടറുപയോഗിച്ച് അനധികൃത ജലമൂറ്റൽ
വെള്ളരിക്കുണ്ട് ∙ ജലക്ഷാമം വർധിക്കുമ്പോഴും മോട്ടറുപയോഗിച്ച് അനധികൃത ജലമൂറ്റൽ തുടരുന്നതായി പരാതി. ഇതിനെതിരെ അധികൃതർ മൗനം പാലിക്കുന്നതായി നാട്ടുകാർ പറഞ്ഞു. ജനുവരി മുതൽ ചൈത്രവാഹിനി പുഴയിലും കൈത്തോടുകളിലുംനിന്നു വൈദ്യുതി മോട്ടറുകൾ ഉപയോഗിച്ച് രാത്രിയും പകലും ഒരുപോലെ വെള്ളം എടുക്കുന്നതാണ് തോടുകൾ വറ്റാൻ
വെള്ളരിക്കുണ്ട് ∙ ജലക്ഷാമം വർധിക്കുമ്പോഴും മോട്ടറുപയോഗിച്ച് അനധികൃത ജലമൂറ്റൽ തുടരുന്നതായി പരാതി. ഇതിനെതിരെ അധികൃതർ മൗനം പാലിക്കുന്നതായി നാട്ടുകാർ പറഞ്ഞു. ജനുവരി മുതൽ ചൈത്രവാഹിനി പുഴയിലും കൈത്തോടുകളിലുംനിന്നു വൈദ്യുതി മോട്ടറുകൾ ഉപയോഗിച്ച് രാത്രിയും പകലും ഒരുപോലെ വെള്ളം എടുക്കുന്നതാണ് തോടുകൾ വറ്റാൻ
വെള്ളരിക്കുണ്ട് ∙ ജലക്ഷാമം വർധിക്കുമ്പോഴും മോട്ടറുപയോഗിച്ച് അനധികൃത ജലമൂറ്റൽ തുടരുന്നതായി പരാതി. ഇതിനെതിരെ അധികൃതർ മൗനം പാലിക്കുന്നതായി നാട്ടുകാർ പറഞ്ഞു. ജനുവരി മുതൽ ചൈത്രവാഹിനി പുഴയിലും കൈത്തോടുകളിലുംനിന്നു വൈദ്യുതി മോട്ടറുകൾ ഉപയോഗിച്ച് രാത്രിയും പകലും ഒരുപോലെ വെള്ളം എടുക്കുന്നതാണ് തോടുകൾ വറ്റാൻ
വെള്ളരിക്കുണ്ട് ∙ ജലക്ഷാമം വർധിക്കുമ്പോഴും മോട്ടറുപയോഗിച്ച് അനധികൃത ജലമൂറ്റൽ തുടരുന്നതായി പരാതി. ഇതിനെതിരെ അധികൃതർ മൗനം പാലിക്കുന്നതായി നാട്ടുകാർ പറഞ്ഞു. ജനുവരി മുതൽ ചൈത്രവാഹിനി പുഴയിലും കൈത്തോടുകളിലുംനിന്നു വൈദ്യുതി മോട്ടറുകൾ ഉപയോഗിച്ച് രാത്രിയും പകലും ഒരുപോലെ വെള്ളം എടുക്കുന്നതാണ് തോടുകൾ വറ്റാൻ പ്രധാന കാരണം. തോടുകളിൽനിന്നു കാർഷികാവശ്യങ്ങൾക്കു വെള്ളം എടുക്കുന്നത് പഞ്ചായത്ത് നിരോധിക്കുന്നത് തോടുകൾ വറ്റുമ്പോൾ മാത്രമാണ്. കാർഷികാവശ്യത്തിനു മോട്ടർ ഉപയോഗിച്ച് നേരിട്ട് വെള്ളമെടുക്കുന്നത് പൂർണമായും നിരോധിക്കണമെന്നാണു കോളനിവാസികൾ ഉൾപ്പെടെയുള്ളവരുടെ ആവശ്യം.