ബൈക്കിലിടിച്ച് നിർത്താതെ പാഞ്ഞ് കാർ; മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പൊലീസ്
കാഞ്ഞങ്ങാട്∙ ബൈക്കിലിടിച്ച് നിർത്താതെ പോയ കാർ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. ഇന്നലെ കാഞ്ഞങ്ങാട് കൊവ്വൽ സ്റ്റോറില്‍ ആണ് സംഭവം. ബൈക്കിൽ ഇടിച്ചു നിർത്താതെ പോയ കാറാണ് നഗരത്തിലെയും പരിസര പ്രദേശങ്ങളിലും സിസിടിവി പരിശോധിച്ച് മണിക്കൂറുകൾക്കുള്ളിൽ പൊലീസ് കണ്ടെത്തിയത്. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലെ
കാഞ്ഞങ്ങാട്∙ ബൈക്കിലിടിച്ച് നിർത്താതെ പോയ കാർ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. ഇന്നലെ കാഞ്ഞങ്ങാട് കൊവ്വൽ സ്റ്റോറില്‍ ആണ് സംഭവം. ബൈക്കിൽ ഇടിച്ചു നിർത്താതെ പോയ കാറാണ് നഗരത്തിലെയും പരിസര പ്രദേശങ്ങളിലും സിസിടിവി പരിശോധിച്ച് മണിക്കൂറുകൾക്കുള്ളിൽ പൊലീസ് കണ്ടെത്തിയത്. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലെ
കാഞ്ഞങ്ങാട്∙ ബൈക്കിലിടിച്ച് നിർത്താതെ പോയ കാർ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. ഇന്നലെ കാഞ്ഞങ്ങാട് കൊവ്വൽ സ്റ്റോറില്‍ ആണ് സംഭവം. ബൈക്കിൽ ഇടിച്ചു നിർത്താതെ പോയ കാറാണ് നഗരത്തിലെയും പരിസര പ്രദേശങ്ങളിലും സിസിടിവി പരിശോധിച്ച് മണിക്കൂറുകൾക്കുള്ളിൽ പൊലീസ് കണ്ടെത്തിയത്. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലെ
കാഞ്ഞങ്ങാട്∙ ബൈക്കിലിടിച്ച് നിർത്താതെ പോയ കാർ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. ഇന്നലെ കാഞ്ഞങ്ങാട് കൊവ്വൽ സ്റ്റോറില്‍ ആണ് സംഭവം. ബൈക്കിൽ ഇടിച്ചു നിർത്താതെ പോയ കാറാണ് നഗരത്തിലെയും പരിസര പ്രദേശങ്ങളിലും സിസിടിവി പരിശോധിച്ച് മണിക്കൂറുകൾക്കുള്ളിൽ പൊലീസ് കണ്ടെത്തിയത്. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലെ സിസിടിവി, ഐടി വിദഗ്ധനായ സിവിൽ പൊലീസ് ഓഫിസർ അജിത്ത് ആണ് മണിക്കൂറുകൾ നീണ്ടു പരിശോധനയ്ക്ക് ശേഷം നിർത്താതെ പോയകാർ പിടികൂടിയത്. അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരുക്കേറ്റിരുന്നു.