കടമാൻകോട്∙ ചെറുകിട ജലസേചന പദ്ധതി 2012ൽ ഉൾപ്പെടുത്തി 21 ലക്ഷം രൂപ മുടക്കി നവീകരിച്ച കടമാൻകോട് ക്ഷേത്രക്കുളം വീണ്ടും പഴയപടി. കളയും പായലും അടിഞ്ഞു ജലം മലിനപ്പെട്ടു. വരൾച്ചയിലും ജലസമൃദ്ധമായ കുളത്തിലെ ജലം ഏലാകളിൽ കാർഷിക ആവശ്യത്തിന് ഉപയോഗിക്കാൻ കൂടി ലക്ഷ്യമിട്ടായിരുന്നു നവീകരിച്ചത്.കുളത്തിന്റെ

കടമാൻകോട്∙ ചെറുകിട ജലസേചന പദ്ധതി 2012ൽ ഉൾപ്പെടുത്തി 21 ലക്ഷം രൂപ മുടക്കി നവീകരിച്ച കടമാൻകോട് ക്ഷേത്രക്കുളം വീണ്ടും പഴയപടി. കളയും പായലും അടിഞ്ഞു ജലം മലിനപ്പെട്ടു. വരൾച്ചയിലും ജലസമൃദ്ധമായ കുളത്തിലെ ജലം ഏലാകളിൽ കാർഷിക ആവശ്യത്തിന് ഉപയോഗിക്കാൻ കൂടി ലക്ഷ്യമിട്ടായിരുന്നു നവീകരിച്ചത്.കുളത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടമാൻകോട്∙ ചെറുകിട ജലസേചന പദ്ധതി 2012ൽ ഉൾപ്പെടുത്തി 21 ലക്ഷം രൂപ മുടക്കി നവീകരിച്ച കടമാൻകോട് ക്ഷേത്രക്കുളം വീണ്ടും പഴയപടി. കളയും പായലും അടിഞ്ഞു ജലം മലിനപ്പെട്ടു. വരൾച്ചയിലും ജലസമൃദ്ധമായ കുളത്തിലെ ജലം ഏലാകളിൽ കാർഷിക ആവശ്യത്തിന് ഉപയോഗിക്കാൻ കൂടി ലക്ഷ്യമിട്ടായിരുന്നു നവീകരിച്ചത്.കുളത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess
കടമാൻകോട്∙ ചെറുകിട ജലസേചന പദ്ധതി 2012ൽ ഉൾപ്പെടുത്തി 21 ലക്ഷം രൂപ മുടക്കി നവീകരിച്ച കടമാൻകോട് ക്ഷേത്രക്കുളം വീണ്ടും പഴയപടി. കളയും പായലും അടിഞ്ഞു ജലം മലിനപ്പെട്ടു. വരൾച്ചയിലും ജലസമൃദ്ധമായ കുളത്തിലെ ജലം ഏലാകളിൽ കാർഷിക ആവശ്യത്തിന് ഉപയോഗിക്കാൻ കൂടി ലക്ഷ്യമിട്ടായിരുന്നു നവീകരിച്ചത്. കുളത്തിന്റെ കൽക്കെട്ടുകൾ വീണ്ടും തകർന്നു. ചുറ്റും കാടു വളർന്നു ഇഴജന്തുക്കളുടെ കേന്ദ്രമായതോടെ ഇവിടേക്ക് ആരും പോകാതായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലാണ് ക്ഷേത്രം.