നവീകരണത്തിന് ചെലവിട്ടത് 21 ലക്ഷം; കടമാൻകോട് കുളം വീണ്ടും ‘കുളമായി’
കടമാൻകോട്∙ ചെറുകിട ജലസേചന പദ്ധതി 2012ൽ ഉൾപ്പെടുത്തി 21 ലക്ഷം രൂപ മുടക്കി നവീകരിച്ച കടമാൻകോട് ക്ഷേത്രക്കുളം വീണ്ടും പഴയപടി. കളയും പായലും അടിഞ്ഞു ജലം മലിനപ്പെട്ടു. വരൾച്ചയിലും ജലസമൃദ്ധമായ കുളത്തിലെ ജലം ഏലാകളിൽ കാർഷിക ആവശ്യത്തിന് ഉപയോഗിക്കാൻ കൂടി ലക്ഷ്യമിട്ടായിരുന്നു നവീകരിച്ചത്.കുളത്തിന്റെ
കടമാൻകോട്∙ ചെറുകിട ജലസേചന പദ്ധതി 2012ൽ ഉൾപ്പെടുത്തി 21 ലക്ഷം രൂപ മുടക്കി നവീകരിച്ച കടമാൻകോട് ക്ഷേത്രക്കുളം വീണ്ടും പഴയപടി. കളയും പായലും അടിഞ്ഞു ജലം മലിനപ്പെട്ടു. വരൾച്ചയിലും ജലസമൃദ്ധമായ കുളത്തിലെ ജലം ഏലാകളിൽ കാർഷിക ആവശ്യത്തിന് ഉപയോഗിക്കാൻ കൂടി ലക്ഷ്യമിട്ടായിരുന്നു നവീകരിച്ചത്.കുളത്തിന്റെ
കടമാൻകോട്∙ ചെറുകിട ജലസേചന പദ്ധതി 2012ൽ ഉൾപ്പെടുത്തി 21 ലക്ഷം രൂപ മുടക്കി നവീകരിച്ച കടമാൻകോട് ക്ഷേത്രക്കുളം വീണ്ടും പഴയപടി. കളയും പായലും അടിഞ്ഞു ജലം മലിനപ്പെട്ടു. വരൾച്ചയിലും ജലസമൃദ്ധമായ കുളത്തിലെ ജലം ഏലാകളിൽ കാർഷിക ആവശ്യത്തിന് ഉപയോഗിക്കാൻ കൂടി ലക്ഷ്യമിട്ടായിരുന്നു നവീകരിച്ചത്.കുളത്തിന്റെ