കൊല്ലം ∙ കൗമാരക്കാരനെ പീഡനത്തിന് ഇരയാക്കിയ കേസിൽ 2 പൂജാരിമാർക്ക് 5 വർഷം കഠിന തടവും 10,000 രൂപ വീതം പിഴയും. പൂജകൾ പഠിപ്പിക്കാനെന്ന പേരിൽ കുട്ടിയെ വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിൽ ബിനു, വിവേക് എന്നിവരെയാണു കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ് കോടതി (പോക്സോ പ്രത്യേക കോടതി) ജഡ്ജി എൻ.ഹരികുമാർ

കൊല്ലം ∙ കൗമാരക്കാരനെ പീഡനത്തിന് ഇരയാക്കിയ കേസിൽ 2 പൂജാരിമാർക്ക് 5 വർഷം കഠിന തടവും 10,000 രൂപ വീതം പിഴയും. പൂജകൾ പഠിപ്പിക്കാനെന്ന പേരിൽ കുട്ടിയെ വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിൽ ബിനു, വിവേക് എന്നിവരെയാണു കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ് കോടതി (പോക്സോ പ്രത്യേക കോടതി) ജഡ്ജി എൻ.ഹരികുമാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ കൗമാരക്കാരനെ പീഡനത്തിന് ഇരയാക്കിയ കേസിൽ 2 പൂജാരിമാർക്ക് 5 വർഷം കഠിന തടവും 10,000 രൂപ വീതം പിഴയും. പൂജകൾ പഠിപ്പിക്കാനെന്ന പേരിൽ കുട്ടിയെ വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിൽ ബിനു, വിവേക് എന്നിവരെയാണു കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ് കോടതി (പോക്സോ പ്രത്യേക കോടതി) ജഡ്ജി എൻ.ഹരികുമാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess
കൊല്ലം ∙ കൗമാരക്കാരനെ പീഡനത്തിന് ഇരയാക്കിയ കേസിൽ 2 പൂജാരിമാർക്ക് 5 വർഷം കഠിന തടവും 10,000 രൂപ വീതം പിഴയും. പൂജകൾ പഠിപ്പിക്കാനെന്ന പേരിൽ കുട്ടിയെ വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിൽ ബിനു, വിവേക് എന്നിവരെയാണു കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ് കോടതി (പോക്സോ പ്രത്യേക കോടതി) ജഡ്ജി എൻ.ഹരികുമാർ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 3 മാസം കൂടി തടവ് അനുഭവിക്കണം. 2017ലാണ് സംഭവം. കിഴക്കേകല്ലട പൊലീസാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ സി.മുണ്ടയ്ക്കൽ ഹാജരായി.