കൊല്ലം ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. കൊല്ലം വെസ്റ്റ് പുന്നത്തല സർപ്പക്കുഴിക്കു സമീപം സൺഡേ കോളനി ടിസിആർഎ–33 വില്ലിമംഗലം വീട്ടിൽ ആർ.രോഹിൻ (വാവ–22) ആണു പോക്സോ കേസിൽ വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. പതിനേഴുകാരിയായ പെൺകുട്ടിയുമായി ഉണ്ടായിരുന്ന പരിചയം മുതലെടുത്ത

കൊല്ലം ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. കൊല്ലം വെസ്റ്റ് പുന്നത്തല സർപ്പക്കുഴിക്കു സമീപം സൺഡേ കോളനി ടിസിആർഎ–33 വില്ലിമംഗലം വീട്ടിൽ ആർ.രോഹിൻ (വാവ–22) ആണു പോക്സോ കേസിൽ വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. പതിനേഴുകാരിയായ പെൺകുട്ടിയുമായി ഉണ്ടായിരുന്ന പരിചയം മുതലെടുത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. കൊല്ലം വെസ്റ്റ് പുന്നത്തല സർപ്പക്കുഴിക്കു സമീപം സൺഡേ കോളനി ടിസിആർഎ–33 വില്ലിമംഗലം വീട്ടിൽ ആർ.രോഹിൻ (വാവ–22) ആണു പോക്സോ കേസിൽ വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. പതിനേഴുകാരിയായ പെൺകുട്ടിയുമായി ഉണ്ടായിരുന്ന പരിചയം മുതലെടുത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. കൊല്ലം വെസ്റ്റ് പുന്നത്തല സർപ്പക്കുഴിക്കു സമീപം സൺഡേ കോളനി ടിസിആർഎ–33 വില്ലിമംഗലം വീട്ടിൽ ആർ.രോഹിൻ (വാവ–22) ആണു പോക്സോ കേസിൽ വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. പതിനേഴുകാരിയായ പെൺകുട്ടിയുമായി ഉണ്ടായിരുന്ന പരിചയം മുതലെടുത്ത പ്രതി വിവാഹ വാഗ്ദാനം നൽകി കുട്ടിയെ പീഡിപ്പിച്ചു എന്നാണു കേസ്. പ്രതിയുടെ വീട്ടിൽ വച്ചാണു പലതവണ പീഡനം നടന്നത്. 

പെൺകുട്ടി വീട്ടിൽ അസ്വാഭാവികമായി പെരുമാറിയതിനെ തുടർന്നു വിവരം പൊലീസിൽ അറിയിക്കുകയും കുട്ടിയെ ഷെൽറ്റർ ഹോമിലേക്കു മാറ്റുകയും ചെയ്തു. കൗൺസിലറുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലും തുടർന്നു നടത്തിയ വൈദ്യ പരിശോധനയിലും പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായതായി തെളിഞ്ഞു. തുടർന്നു, പ്രതിയെ തിരുമുല്ലവാരത്തു നിന്നു     പിടികൂടുകയായിരുന്നു. കൊല്ലം എസിപി ജി.ഡി.വിജയകുമാറിന്റെ നേതൃത്വത്തിൽ വെസ്റ്റ് ഇൻസ്പെക്ടർ ബി.ഷെഫീക്, എസ്ഐ ഐ.വി.ആശ, എസ്‌സിപിഒമാരായ ബിനു, മിനി, ബിന്ദു എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.