സ്കൂളിൽ പോകാൻ മടിച്ച വിദ്യാർഥിയെ കറിക്കത്തി ചൂടാക്കി പൊള്ളിച്ചു; അമ്മ അറസ്റ്റിൽ
ചവറ ∙ സ്കൂളിൽ പോകാൻ മടികാണിച്ചതിന് ഒൻപതു വയസ്സുകാരന്റെ കാലിൽ പൊള്ളലേൽപിച്ച അമ്മ അറസ്റ്റിൽ. തേവലക്കര അരിനല്ലൂർ കുളങ്ങര സ്വദേശിയായ 28 വയസ്സുകാരിയെയാണു തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തത്. നാലാം ക്ലാസ് വിദ്യാർഥിയായ കുട്ടിയെ കറിക്കത്തി ചൂടാക്കി കാൽപ്പാദത്തിലും തുടയിലും പൊള്ളലേൽപ്പിക്കുകയായിരുന്നു.
ചവറ ∙ സ്കൂളിൽ പോകാൻ മടികാണിച്ചതിന് ഒൻപതു വയസ്സുകാരന്റെ കാലിൽ പൊള്ളലേൽപിച്ച അമ്മ അറസ്റ്റിൽ. തേവലക്കര അരിനല്ലൂർ കുളങ്ങര സ്വദേശിയായ 28 വയസ്സുകാരിയെയാണു തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തത്. നാലാം ക്ലാസ് വിദ്യാർഥിയായ കുട്ടിയെ കറിക്കത്തി ചൂടാക്കി കാൽപ്പാദത്തിലും തുടയിലും പൊള്ളലേൽപ്പിക്കുകയായിരുന്നു.
ചവറ ∙ സ്കൂളിൽ പോകാൻ മടികാണിച്ചതിന് ഒൻപതു വയസ്സുകാരന്റെ കാലിൽ പൊള്ളലേൽപിച്ച അമ്മ അറസ്റ്റിൽ. തേവലക്കര അരിനല്ലൂർ കുളങ്ങര സ്വദേശിയായ 28 വയസ്സുകാരിയെയാണു തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തത്. നാലാം ക്ലാസ് വിദ്യാർഥിയായ കുട്ടിയെ കറിക്കത്തി ചൂടാക്കി കാൽപ്പാദത്തിലും തുടയിലും പൊള്ളലേൽപ്പിക്കുകയായിരുന്നു.
ചവറ ∙ സ്കൂളിൽ പോകാൻ മടികാണിച്ചതിന് ഒൻപതു വയസ്സുകാരന്റെ കാലിൽ പൊള്ളലേൽപിച്ച അമ്മ അറസ്റ്റിൽ. തേവലക്കര അരിനല്ലൂർ കുളങ്ങര സ്വദേശിയായ 28 വയസ്സുകാരിയെയാണു തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തത്.നാലാം ക്ലാസ് വിദ്യാർഥിയായ കുട്ടിയെ കറിക്കത്തി ചൂടാക്കി കാൽപ്പാദത്തിലും തുടയിലും പൊള്ളലേൽപ്പിക്കുകയായിരുന്നു. നാട്ടുകാരാണു പൊലീസിൽ വിവരം അറിയിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷമാണു പൊലീസ് അമ്മയെ അറസ്റ്റ് ചെയ്തത്.
പൊലീസ് ഇൻസ്പെക്ടർ എം.ദിനേശ് കുമാർ, എസ്ഐ എസ്.സുജാതൻ പിള്ള, എഎസ്ഐമാരായ വിജയൻ,രഞ്ജിത്ത്, സിപിഒ രാജീവ്, വനിത സിപിഒ ശൈലജ, മുനീറ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.