ഏരൂർ ∙ പത്തടി സ്വദേശിയായ 56 വയസ്സുകാരനെ തലയ്ക്ക് അടിച്ചു പരുക്കേൽപ്പിച്ച കേസിൽ മടത്തറ ശിവൻ മുക്ക് വിളയിൽ വീട്ടിൽ ഷാജിയെ ( പോത്ത് ഷാജി –42) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറയുന്നു. കഴിഞ്ഞ ഏഴിനു പത്തടിയിലെ ചായക്കടയിലായിരുന്നു ഷാജി അക്രമം കാട്ടിയത്.

ഏരൂർ ∙ പത്തടി സ്വദേശിയായ 56 വയസ്സുകാരനെ തലയ്ക്ക് അടിച്ചു പരുക്കേൽപ്പിച്ച കേസിൽ മടത്തറ ശിവൻ മുക്ക് വിളയിൽ വീട്ടിൽ ഷാജിയെ ( പോത്ത് ഷാജി –42) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറയുന്നു. കഴിഞ്ഞ ഏഴിനു പത്തടിയിലെ ചായക്കടയിലായിരുന്നു ഷാജി അക്രമം കാട്ടിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏരൂർ ∙ പത്തടി സ്വദേശിയായ 56 വയസ്സുകാരനെ തലയ്ക്ക് അടിച്ചു പരുക്കേൽപ്പിച്ച കേസിൽ മടത്തറ ശിവൻ മുക്ക് വിളയിൽ വീട്ടിൽ ഷാജിയെ ( പോത്ത് ഷാജി –42) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറയുന്നു. കഴിഞ്ഞ ഏഴിനു പത്തടിയിലെ ചായക്കടയിലായിരുന്നു ഷാജി അക്രമം കാട്ടിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess
ഏരൂർ ∙ പത്തടി സ്വദേശിയായ 56 വയസ്സുകാരനെ തലയ്ക്ക് അടിച്ചു പരുക്കേൽപ്പിച്ച കേസിൽ  മടത്തറ ശിവൻ മുക്ക് വിളയിൽ വീട്ടിൽ ഷാജിയെ  ( പോത്ത് ഷാജി –42) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറയുന്നു. കഴിഞ്ഞ ഏഴിനു പത്തടിയിലെ ചായക്കടയിലായിരുന്നു  ഷാജി അക്രമം കാട്ടിയത്.     സംഭവത്തിനു ശേഷം ഒളിവിൽ പോയ ഷാജിയെ ഇൻസ്പെക്ടർ എം.ജി.വിനോദ്, എസ്ഐ ശരത് ലാൽ, സിവിൽ പൊലീസ് ഓഫിസർമാരായ നിസാറുദ്ദീൻ, ഗിരീഷ്, ഹോം ഗാർഡ് ചന്ദ്രൻപിള്ള എന്നിവർ ചേർന്നാണു പിടികൂടിയത്.