കൊട്ടാരക്കര∙ വെള്ളം കയറി ഭക്ഷ്യയോഗ്യമല്ലാത്ത അരി റേഷൻകടകളിൽ എത്തിച്ചത് പരിശോധിച്ച് തിരിച്ചെടുക്കാൻ നടപടി. മേഖലയിലെ ചില കടകളിലാണ് സംഭവം. കലയപുരത്തെ ഒരു കടയിൽ മുപ്പത് ചാക്ക് അരി ഇത്തരത്തിൽ എത്തി. വിതരണത്തിന് നോക്കിയപ്പോഴാണ് അരി കേടായതായി ബോധ്യപ്പെട്ടത്. മറ്റു പല കടകളിലും സമാനമായ അരി ഉണ്ടെന്നാണ്

കൊട്ടാരക്കര∙ വെള്ളം കയറി ഭക്ഷ്യയോഗ്യമല്ലാത്ത അരി റേഷൻകടകളിൽ എത്തിച്ചത് പരിശോധിച്ച് തിരിച്ചെടുക്കാൻ നടപടി. മേഖലയിലെ ചില കടകളിലാണ് സംഭവം. കലയപുരത്തെ ഒരു കടയിൽ മുപ്പത് ചാക്ക് അരി ഇത്തരത്തിൽ എത്തി. വിതരണത്തിന് നോക്കിയപ്പോഴാണ് അരി കേടായതായി ബോധ്യപ്പെട്ടത്. മറ്റു പല കടകളിലും സമാനമായ അരി ഉണ്ടെന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊട്ടാരക്കര∙ വെള്ളം കയറി ഭക്ഷ്യയോഗ്യമല്ലാത്ത അരി റേഷൻകടകളിൽ എത്തിച്ചത് പരിശോധിച്ച് തിരിച്ചെടുക്കാൻ നടപടി. മേഖലയിലെ ചില കടകളിലാണ് സംഭവം. കലയപുരത്തെ ഒരു കടയിൽ മുപ്പത് ചാക്ക് അരി ഇത്തരത്തിൽ എത്തി. വിതരണത്തിന് നോക്കിയപ്പോഴാണ് അരി കേടായതായി ബോധ്യപ്പെട്ടത്. മറ്റു പല കടകളിലും സമാനമായ അരി ഉണ്ടെന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess
കൊട്ടാരക്കര∙ വെള്ളം കയറി ഭക്ഷ്യയോഗ്യമല്ലാത്ത അരി  റേഷൻകടകളിൽ  എത്തിച്ചത് പരിശോധിച്ച് തിരിച്ചെടുക്കാൻ നടപടി. മേഖലയിലെ ചില കടകളിലാണ് സംഭവം. കലയപുരത്തെ ഒരു കടയിൽ മുപ്പത് ചാക്ക് അരി ഇത്തരത്തിൽ എത്തി. വിതരണത്തിന് നോക്കിയപ്പോഴാണ് അരി കേടായതായി ബോധ്യപ്പെട്ടത്. മറ്റു പല കടകളിലും സമാനമായ അരി ഉണ്ടെന്നാണ് പരാതി. റേഷനിങ് ഇൻസ്പെക്ടർമാർ റേഷൻകടകളിൽ പരിശോധന തുടങ്ങി. ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് തൃക്കണ്ണമംഗൽ ജോയിക്കുട്ടിയുടെ പരാതിയിലാണ് നടപടി.