ഓടനാവട്ടം ∙ കിടപ്പുരോഗിയുടെ വീടിന് മിന്നലേറ്റ് നാശം സംഭവിച്ചു. കട്ടയിൽ ലേഖാ മന്ദിരത്തിൽ തുളസീധൻ പിള്ളയുടെ വീടിനാണു മിന്നലേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം 4.30ന് ആണ് സംഭവം. ഈ സമയം വീട്ടിൽ ഭാര്യ പി.ലക്ഷ്മിക്കുട്ടിയമ്മയും തുളസീധരൻ പിള്ളയും മാത്രമാണുണ്ടായിരുന്നത്. ഇരുവർക്കും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

ഓടനാവട്ടം ∙ കിടപ്പുരോഗിയുടെ വീടിന് മിന്നലേറ്റ് നാശം സംഭവിച്ചു. കട്ടയിൽ ലേഖാ മന്ദിരത്തിൽ തുളസീധൻ പിള്ളയുടെ വീടിനാണു മിന്നലേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം 4.30ന് ആണ് സംഭവം. ഈ സമയം വീട്ടിൽ ഭാര്യ പി.ലക്ഷ്മിക്കുട്ടിയമ്മയും തുളസീധരൻ പിള്ളയും മാത്രമാണുണ്ടായിരുന്നത്. ഇരുവർക്കും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓടനാവട്ടം ∙ കിടപ്പുരോഗിയുടെ വീടിന് മിന്നലേറ്റ് നാശം സംഭവിച്ചു. കട്ടയിൽ ലേഖാ മന്ദിരത്തിൽ തുളസീധൻ പിള്ളയുടെ വീടിനാണു മിന്നലേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം 4.30ന് ആണ് സംഭവം. ഈ സമയം വീട്ടിൽ ഭാര്യ പി.ലക്ഷ്മിക്കുട്ടിയമ്മയും തുളസീധരൻ പിള്ളയും മാത്രമാണുണ്ടായിരുന്നത്. ഇരുവർക്കും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓടനാവട്ടം ∙ കിടപ്പുരോഗിയുടെ വീടിന് മിന്നലേറ്റ് നാശം സംഭവിച്ചു. കട്ടയിൽ ലേഖാ മന്ദിരത്തിൽ തുളസീധൻ പിള്ളയുടെ വീടിനാണു മിന്നലേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം 4.30ന് ആണ് സംഭവം. ഈ സമയം വീട്ടിൽ ഭാര്യ പി.ലക്ഷ്മിക്കുട്ടിയമ്മയും തുളസീധരൻ പിള്ളയും മാത്രമാണുണ്ടായിരുന്നത്. ഇരുവർക്കും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വീടിന്റെ അടുക്കളയും ഗൃഹോപകരണങ്ങളും വയറിങ്ങും നശിച്ചു. ഒരു മുറിയിൽ ഇടിയുടെ ആഘാതത്തിൽ വലിയ ദ്വാരം രൂപപ്പെട്ടു. വൈദ്യുതി മീറ്ററും മെയിൻ സ്വിച്ചും കത്തിയമർന്നു. പഞ്ചായത്ത് അധികൃതർ വീട്ടിൽ എത്തി പരിശോധന നടത്തി.