കോട്ടയം ∙ രാജ്യശ്രദ്ധ നേടിയ കോട്ടയം മാതൃകയ്ക്കു കയ്യടിച്ച് മഹിന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ട്വിറ്ററിലൂടെയാണ് അദ്ദേഹം കോട്ടയത്തെ പുകഴ്ത്തിയത്. നിതി ആയോഗ് പുറത്തുവിട്ട ദാരിദ്ര്യ സൂചന പ്രകാരം രാജ്യത്ത് ദരിദ്രരില്ലാത്ത ഏക ജില്ല കോട്ടയമാണെന്ന് കണ്ടെത്തിയിരുന്നു. മാധ്യമ പ്രവർത്തകനായ ജോ

കോട്ടയം ∙ രാജ്യശ്രദ്ധ നേടിയ കോട്ടയം മാതൃകയ്ക്കു കയ്യടിച്ച് മഹിന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ട്വിറ്ററിലൂടെയാണ് അദ്ദേഹം കോട്ടയത്തെ പുകഴ്ത്തിയത്. നിതി ആയോഗ് പുറത്തുവിട്ട ദാരിദ്ര്യ സൂചന പ്രകാരം രാജ്യത്ത് ദരിദ്രരില്ലാത്ത ഏക ജില്ല കോട്ടയമാണെന്ന് കണ്ടെത്തിയിരുന്നു. മാധ്യമ പ്രവർത്തകനായ ജോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ രാജ്യശ്രദ്ധ നേടിയ കോട്ടയം മാതൃകയ്ക്കു കയ്യടിച്ച് മഹിന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ട്വിറ്ററിലൂടെയാണ് അദ്ദേഹം കോട്ടയത്തെ പുകഴ്ത്തിയത്. നിതി ആയോഗ് പുറത്തുവിട്ട ദാരിദ്ര്യ സൂചന പ്രകാരം രാജ്യത്ത് ദരിദ്രരില്ലാത്ത ഏക ജില്ല കോട്ടയമാണെന്ന് കണ്ടെത്തിയിരുന്നു. മാധ്യമ പ്രവർത്തകനായ ജോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ രാജ്യശ്രദ്ധ നേടിയ കോട്ടയം മാതൃകയ്ക്കു കയ്യടിച്ച് മഹിന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ട്വിറ്ററിലൂടെയാണ് അദ്ദേഹം കോട്ടയത്തെ പുകഴ്ത്തിയത്. നിതി ആയോഗ് പുറത്തുവിട്ട ദാരിദ്ര്യ സൂചന പ്രകാരം രാജ്യത്ത് ദരിദ്രരില്ലാത്ത ഏക ജില്ല കോട്ടയമാണെന്ന് കണ്ടെത്തിയിരുന്നു.

മാധ്യമ പ്രവർത്തകനായ ജോ എ.സ്കറിയ തയാറാക്കിയ വിഡിയോ പങ്കിട്ടാണ് കോട്ടയം മാതൃക രാജ്യമാകെ നടപ്പാക്കുമോയെന്ന് ആനന്ദ് മഹീന്ദ്ര ചോദിച്ചത്. വിദ്യാഭ്യാസവും അനുകമ്പയുമാണ് കോട്ടയത്തെ നേട്ടത്തിലേക്ക് എത്തിച്ചത്. 

ADVERTISEMENT

ടൊറന്റോയുടെയോ ഷാങ്ഹായിയുടെയോ മാതൃകകളല്ല, കോട്ടയം മാതൃകയാണ് നടപ്പാക്കേണ്ടത്. ലോകത്തിലെ  പല പ്രശ്നങ്ങളുടെയും പരിഹാരം നമ്മുടെ വീടിന്റെ പിന്നാമ്പുറത്തുണ്ടാകുമെന്നു പറഞ്ഞാണ് കോട്ടയത്തെ ആനന്ദ് മഹീന്ദ്ര പരിചയപ്പെടുത്തിയത്.കോട്ടയത്തിന്റെ പ്രത്യേകതകളും വിദ്യാഭ്യാസ രംഗത്ത് സ്വന്തമാക്കിയ നേട്ടങ്ങളും സമ്പൂർണ ദാരിദ്ര്യ മുക്ത ജില്ലയെന്ന പദവിയിലേക്ക് എത്തിയത് എങ്ങനെയെന്നുമാണ് ജോ എ.സ്കറിയ വിഡിയോയിൽ വിവരിക്കുന്നത്.