കോട്ടയം ∙ കൊല്ലാട് ബോട്ടുജെട്ടി ജംക്‌ഷനിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 1.1 കിലോ കഞ്ചാവു പിടിച്ചെടുത്തു. അതിഥിത്തൊഴിലാളികളായ 2 പേരെ അറസ്റ്റ് ചെയ്തു. അസം സ്വദേശി പ്രങ്കജ് ബറുവ (32), അരുണാചൽപ്രദേശ് സ്വദേശി സെമന്ത് ദാസ് (24) എന്നിവരെയാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ്

കോട്ടയം ∙ കൊല്ലാട് ബോട്ടുജെട്ടി ജംക്‌ഷനിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 1.1 കിലോ കഞ്ചാവു പിടിച്ചെടുത്തു. അതിഥിത്തൊഴിലാളികളായ 2 പേരെ അറസ്റ്റ് ചെയ്തു. അസം സ്വദേശി പ്രങ്കജ് ബറുവ (32), അരുണാചൽപ്രദേശ് സ്വദേശി സെമന്ത് ദാസ് (24) എന്നിവരെയാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ കൊല്ലാട് ബോട്ടുജെട്ടി ജംക്‌ഷനിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 1.1 കിലോ കഞ്ചാവു പിടിച്ചെടുത്തു. അതിഥിത്തൊഴിലാളികളായ 2 പേരെ അറസ്റ്റ് ചെയ്തു. അസം സ്വദേശി പ്രങ്കജ് ബറുവ (32), അരുണാചൽപ്രദേശ് സ്വദേശി സെമന്ത് ദാസ് (24) എന്നിവരെയാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess
കോട്ടയം ∙ കൊല്ലാട് ബോട്ടുജെട്ടി ജംക്‌ഷനിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 1.1 കിലോ കഞ്ചാവു പിടിച്ചെടുത്തു. അതിഥിത്തൊഴിലാളികളായ 2 പേരെ അറസ്റ്റ് ചെയ്തു. അസം സ്വദേശി പ്രങ്കജ് ബറുവ (32), അരുണാചൽപ്രദേശ് സ്വദേശി സെമന്ത് ദാസ് (24) എന്നിവരെയാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം.സൂരജും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു പരിശോധന. കടുവാക്കുളം-കൊല്ലാട് പ്രദേശം കേന്ദ്രീകരിച്ചു വൻതോതിൽ കഞ്ചാവു വിൽപന നടക്കുന്നതായി എക്സൈസ് സംഘത്തിനു വിവരം ലഭിച്ചതോടെ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. തുടർന്നാണ് അതിഥിത്തൊഴിലാളികൾ പിടിയിലായത്.