കോട്ടയം ∙ മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ തെരുവുനായ് കടിച്ചു. പാന്റ്സ് കടിച്ചു പറിച്ചു. ഞീഴൂർ ഇടാട്ട്പറമ്പിൽ ഷൈജുവിനാണ് (40) കടിയേറ്റത്. ഇന്നലെ വൈകിട്ട് 4.30നാണ് സംഭവം. ഷൈജുവിന്റെ ഭാര്യാമാതാവ് തിരുവാതുക്കൽ സ്വദേശിനി കെ.എൻ.ശ്രീമതിയാണ് ചികിത്സയിൽ കഴിയുന്നത്. ഷൈജുവും ഭാര്യ

കോട്ടയം ∙ മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ തെരുവുനായ് കടിച്ചു. പാന്റ്സ് കടിച്ചു പറിച്ചു. ഞീഴൂർ ഇടാട്ട്പറമ്പിൽ ഷൈജുവിനാണ് (40) കടിയേറ്റത്. ഇന്നലെ വൈകിട്ട് 4.30നാണ് സംഭവം. ഷൈജുവിന്റെ ഭാര്യാമാതാവ് തിരുവാതുക്കൽ സ്വദേശിനി കെ.എൻ.ശ്രീമതിയാണ് ചികിത്സയിൽ കഴിയുന്നത്. ഷൈജുവും ഭാര്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ തെരുവുനായ് കടിച്ചു. പാന്റ്സ് കടിച്ചു പറിച്ചു. ഞീഴൂർ ഇടാട്ട്പറമ്പിൽ ഷൈജുവിനാണ് (40) കടിയേറ്റത്. ഇന്നലെ വൈകിട്ട് 4.30നാണ് സംഭവം. ഷൈജുവിന്റെ ഭാര്യാമാതാവ് തിരുവാതുക്കൽ സ്വദേശിനി കെ.എൻ.ശ്രീമതിയാണ് ചികിത്സയിൽ കഴിയുന്നത്. ഷൈജുവും ഭാര്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess
കോട്ടയം ∙ മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ തെരുവുനായ് കടിച്ചു. പാന്റ്സ് കടിച്ചു പറിച്ചു. ഞീഴൂർ ഇടാട്ട്പറമ്പിൽ ഷൈജുവിനാണ് (40) കടിയേറ്റത്. ഇന്നലെ വൈകിട്ട് 4.30നാണ് സംഭവം. ഷൈജുവിന്റെ ഭാര്യാമാതാവ് തിരുവാതുക്കൽ സ്വദേശിനി കെ.എൻ.ശ്രീമതിയാണ് ചികിത്സയിൽ കഴിയുന്നത്. ഷൈജുവും ഭാര്യ ജ്യോതികൃഷ്ണയുമാണ് കൂട്ടിരിക്കുന്നത്. ശ്രീമതിക്ക് കുടിക്കാനായി വെള്ളം വാങ്ങുന്നതിനായി ആശുപത്രിക്കു പുറത്തുള്ള കടയിലേക്കു പോകുമ്പോൾ 24–ാം വാർഡിനു സമീപത്താണു സംഭവം. കാൽമുട്ടിന്റെ ഭാഗത്തു കടിച്ച നായ പിടിവിട്ടില്ല. പലതവണ കാൽ കുടഞ്ഞതോടെയാണ് വിട്ടതെന്നു ഷൈജു പറയുന്നു. പാന്റ്സ് കീറിയ നിലയിലാണ്. അത്യാഹിത വിഭാഗത്തിൽ കുത്തിവയ്പ് നടത്തി.