ചങ്ങനാശേരി ∙ പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രശസ്തമായ തൈപ്പൂയം ഇന്നും നാളെയുമായി നടക്കും. കിഴക്കുംഭാഗം, പടിഞ്ഞാറ്റുംഭാഗം കാവടി കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പരിപാടികൾ. ഇന്ന് വൈകിട്ട് 6 ന് വേഴയ്ക്കാട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെ കിഴക്കുംഭാഗം

ചങ്ങനാശേരി ∙ പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രശസ്തമായ തൈപ്പൂയം ഇന്നും നാളെയുമായി നടക്കും. കിഴക്കുംഭാഗം, പടിഞ്ഞാറ്റുംഭാഗം കാവടി കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പരിപാടികൾ. ഇന്ന് വൈകിട്ട് 6 ന് വേഴയ്ക്കാട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെ കിഴക്കുംഭാഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങനാശേരി ∙ പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രശസ്തമായ തൈപ്പൂയം ഇന്നും നാളെയുമായി നടക്കും. കിഴക്കുംഭാഗം, പടിഞ്ഞാറ്റുംഭാഗം കാവടി കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പരിപാടികൾ. ഇന്ന് വൈകിട്ട് 6 ന് വേഴയ്ക്കാട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെ കിഴക്കുംഭാഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങനാശേരി ∙ പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രശസ്തമായ തൈപ്പൂയം ഇന്നും നാളെയുമായി നടക്കും. കിഴക്കുംഭാഗം, പടിഞ്ഞാറ്റുംഭാഗം കാവടി കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പരിപാടികൾ. ഇന്ന് വൈകിട്ട് 6 ന് വേഴയ്ക്കാട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെ കിഴക്കുംഭാഗം കാവടി കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കാവടി ഘോഷയാത്ര ആരംഭിക്കും. രാത്രി 9 ന് പെരുന്ന തൃക്കണ്ണാപുരം ക്ഷേത്രത്തിൽ എത്തും. രാത്രി 9 ന് കരിമരുന്ന് പ്രയോഗം. 11 ന് കാവടി വിളക്ക് പെരുന്ന ക്ഷേത്രത്തിലേക്കു പുറപ്പെടും. തുടർന്ന് ചെണ്ടമേളം. രാത്രി 1ന് അഗ്നിക്കാവടി, കരിമരുന്ന് പ്രയോഗം.

പടിഞ്ഞാറ്റുംഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്ന് രാത്രി 12 ന് കാവടിവിളക്ക്. പെരുന്ന പടിഞ്ഞാറ് വാസുദേവപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെ കാവടി വിളക്ക് പുറപ്പെടും. പനച്ചിക്കാവ് ദേവീക്ഷേത്രത്തിൽ എത്തിയ ശേഷം ഇവിടെ നിന്ന് പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്ക‍് എത്തും. പുലർച്ചെ 2ന് അഗ്നിക്കാവടി.

ADVERTISEMENT