ഇന്ന് വെറും ഏഴ് കിലോ കരിമീനാ കിട്ടിയത്. മുൻപ് 50 കിലോ വരെ കിട്ടുമായിരുന്നു. കായലിൽ മുങ്ങുമ്പോൾ തടയുന്നത് മിക്കപ്പോഴും പ്ലാസ്റ്റിക്കാണ്. വല്ലാത്ത കഷ്ടമാ - കായലിൽ കരിമീൻ പിടിക്കാൻ പോയി ഉച്ചയോടെ മടങ്ങിയെത്തിയ അഞ്ചംഗ സംഘം പറഞ്ഞു. അനിരുദ്ധൻ, ബേബി, മോനച്ചൻ, രാജേഷ്, പൊന്നി എന്നിവർ ഒരുമിച്ച് ചെറു മോട്ടോർ

ഇന്ന് വെറും ഏഴ് കിലോ കരിമീനാ കിട്ടിയത്. മുൻപ് 50 കിലോ വരെ കിട്ടുമായിരുന്നു. കായലിൽ മുങ്ങുമ്പോൾ തടയുന്നത് മിക്കപ്പോഴും പ്ലാസ്റ്റിക്കാണ്. വല്ലാത്ത കഷ്ടമാ - കായലിൽ കരിമീൻ പിടിക്കാൻ പോയി ഉച്ചയോടെ മടങ്ങിയെത്തിയ അഞ്ചംഗ സംഘം പറഞ്ഞു. അനിരുദ്ധൻ, ബേബി, മോനച്ചൻ, രാജേഷ്, പൊന്നി എന്നിവർ ഒരുമിച്ച് ചെറു മോട്ടോർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് വെറും ഏഴ് കിലോ കരിമീനാ കിട്ടിയത്. മുൻപ് 50 കിലോ വരെ കിട്ടുമായിരുന്നു. കായലിൽ മുങ്ങുമ്പോൾ തടയുന്നത് മിക്കപ്പോഴും പ്ലാസ്റ്റിക്കാണ്. വല്ലാത്ത കഷ്ടമാ - കായലിൽ കരിമീൻ പിടിക്കാൻ പോയി ഉച്ചയോടെ മടങ്ങിയെത്തിയ അഞ്ചംഗ സംഘം പറഞ്ഞു. അനിരുദ്ധൻ, ബേബി, മോനച്ചൻ, രാജേഷ്, പൊന്നി എന്നിവർ ഒരുമിച്ച് ചെറു മോട്ടോർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് വെറും ഏഴ് കിലോ കരിമീനാ കിട്ടിയത്. മുൻപ് 50 കിലോ വരെ കിട്ടുമായിരുന്നു. കായലിൽ മുങ്ങുമ്പോൾ തടയുന്നത് മിക്കപ്പോഴും പ്ലാസ്റ്റിക്കാണ്. വല്ലാത്ത കഷ്ടമാ - കായലിൽ കരിമീൻ പിടിക്കാൻ പോയി ഉച്ചയോടെ മടങ്ങിയെത്തിയ അഞ്ചംഗ സംഘം പറഞ്ഞു. അനിരുദ്ധൻ, ബേബി, മോനച്ചൻ, രാജേഷ്, പൊന്നി എന്നിവർ ഒരുമിച്ച് ചെറു മോട്ടോർ വള്ളത്തിലാണ് പോകുന്നത്.

‘കായലെല്ലാം മലിനപ്പെട്ട് ചൊറിച്ചിലും മറ്റ് അസുഖങ്ങളും ഉണ്ടാകുന്നുണ്ട്. കായലിൽ കരിമീൻ തീരെ കുറഞ്ഞു. മൂന്നു ലീറ്ററോളം പെട്രോൾ അടിച്ചു വേണം പോകാൻ. കിലോയ്ക്ക് 400 രൂപ കിട്ടും. അഞ്ചു പേരുടെ കുടുംബം ഇതിൽ നിന്നു വേണം കഴിയാൻ. കായലിന്റെ അവസ്ഥ കഷ്ടമാണ്.ഇങ്ങനെ പോയാൽ എന്തു ചെയ്യുമെന്ന് അറിയില്ല’.

ADVERTISEMENT

വള്ളം കുറ്റിയിൽ കെട്ടിയിട്ട് കരയ്ക്കു കയറുമ്പോൾ അവർ പറഞ്ഞു.ആറ്റു കൊഞ്ച്, കാരി ഇവയൊന്നും കാണാനേയില്ലെന്ന് താറാവിനു തീറ്റയ്ക്കായി ചൂണ്ടിയിടുകയായിരുന്ന മത്സ്യത്തൊഴിലാളി അയ്മനം പുത്തൻ പറമ്പിൽ ജിജിമോനും പറഞ്ഞു.