കോട്ടയം∙ ജില്ലയിലെ പ്രധാന വെള്ളച്ചാട്ടങ്ങളിൽ ഒന്നായ മാർമല അരുവിയിലേക്കും വെള്ളച്ചാട്ടത്തിലേക്കുമുള്ള റോഡ് തകർന്നിട്ട് ഒരു വർഷം. കഴിഞ്ഞ ഓഗസ്റ്റിലെ മഴയിലാണ്, അരുവി എത്തുന്നതിന് ഒരു കിലോമീറ്റർ മുൻപായി ഉരുൾപൊട്ടലിൽ പാത തകർന്നത്. ഇപ്പോൾ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷയ്ക്കും മാത്രം പോകാവുന്ന വീതിയേ

കോട്ടയം∙ ജില്ലയിലെ പ്രധാന വെള്ളച്ചാട്ടങ്ങളിൽ ഒന്നായ മാർമല അരുവിയിലേക്കും വെള്ളച്ചാട്ടത്തിലേക്കുമുള്ള റോഡ് തകർന്നിട്ട് ഒരു വർഷം. കഴിഞ്ഞ ഓഗസ്റ്റിലെ മഴയിലാണ്, അരുവി എത്തുന്നതിന് ഒരു കിലോമീറ്റർ മുൻപായി ഉരുൾപൊട്ടലിൽ പാത തകർന്നത്. ഇപ്പോൾ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷയ്ക്കും മാത്രം പോകാവുന്ന വീതിയേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ ജില്ലയിലെ പ്രധാന വെള്ളച്ചാട്ടങ്ങളിൽ ഒന്നായ മാർമല അരുവിയിലേക്കും വെള്ളച്ചാട്ടത്തിലേക്കുമുള്ള റോഡ് തകർന്നിട്ട് ഒരു വർഷം. കഴിഞ്ഞ ഓഗസ്റ്റിലെ മഴയിലാണ്, അരുവി എത്തുന്നതിന് ഒരു കിലോമീറ്റർ മുൻപായി ഉരുൾപൊട്ടലിൽ പാത തകർന്നത്. ഇപ്പോൾ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷയ്ക്കും മാത്രം പോകാവുന്ന വീതിയേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess
കോട്ടയം∙ ജില്ലയിലെ പ്രധാന വെള്ളച്ചാട്ടങ്ങളിൽ ഒന്നായ മാർമല അരുവിയിലേക്കും വെള്ളച്ചാട്ടത്തിലേക്കുമുള്ള റോഡ് തകർന്നിട്ട് ഒരു വർഷം. കഴിഞ്ഞ ഓഗസ്റ്റിലെ മഴയിലാണ്, അരുവി എത്തുന്നതിന് ഒരു കിലോമീറ്റർ മുൻപായി ഉരുൾപൊട്ടലിൽ പാത തകർന്നത്. ഇപ്പോൾ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷയ്ക്കും മാത്രം പോകാവുന്ന വീതിയേ പാതയ്ക്കുള്ളൂ. ഇവിടെ നവീകരണം ആരംഭിച്ചിട്ടുണ്ടെങ്കിലും പൂർണമായി ഗതാഗതയോഗ്യമായിട്ടില്ല.