തൃക്കൊടിത്താനം ∙ സമൂഹമാധ്യമത്തിലെ സുഹൃദ്‌ബന്ധം നിർത്തലാക്കിയതിന്റെ വിരോധത്തിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പായിപ്പാട്, മച്ചിപ്പള്ളി പ്ലാമൂട്ടിൽ വീട്ടിൽ ബിനാസ് (29), നാലുകോടികുളങ്ങര വീട്ടിൽ ഷാജൻ (48) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കാറിലെത്തിയ

തൃക്കൊടിത്താനം ∙ സമൂഹമാധ്യമത്തിലെ സുഹൃദ്‌ബന്ധം നിർത്തലാക്കിയതിന്റെ വിരോധത്തിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പായിപ്പാട്, മച്ചിപ്പള്ളി പ്ലാമൂട്ടിൽ വീട്ടിൽ ബിനാസ് (29), നാലുകോടികുളങ്ങര വീട്ടിൽ ഷാജൻ (48) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കാറിലെത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃക്കൊടിത്താനം ∙ സമൂഹമാധ്യമത്തിലെ സുഹൃദ്‌ബന്ധം നിർത്തലാക്കിയതിന്റെ വിരോധത്തിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പായിപ്പാട്, മച്ചിപ്പള്ളി പ്ലാമൂട്ടിൽ വീട്ടിൽ ബിനാസ് (29), നാലുകോടികുളങ്ങര വീട്ടിൽ ഷാജൻ (48) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കാറിലെത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃക്കൊടിത്താനം ∙ സമൂഹമാധ്യമത്തിലെ സുഹൃദ്‌ബന്ധം നിർത്തലാക്കിയതിന്റെ വിരോധത്തിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പായിപ്പാട്, മച്ചിപ്പള്ളി പ്ലാമൂട്ടിൽ വീട്ടിൽ ബിനാസ് (29), നാലുകോടികുളങ്ങര വീട്ടിൽ ഷാജൻ (48) എന്നിവരെയാണ്  പൊലീസ് അറസ്റ്റ് ചെയ്തത്.കാറിലെത്തിയ  ‌ഇരുവരും പായിപ്പാട് സ്വദേശിയായ യുവാവിനെ കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി ജംക്‌ഷൻ ഭാഗത്തുവച്ച്  ആക്രമിക്കുകയുമായിരുന്നു.യുവാവും, ബിനാസും സമൂഹമാധ്യമങ്ങളിൽ നേരത്തെ സുഹൃത്തുക്കളായിരുന്നു. പിന്നീട് യുവാവ് സമൂഹമാധ്യമ അക്കൗണ്ടിൽ ബിനാസിനെ ബ്ലോക്ക് ചെയ്തതാണു ആക്രമണത്തിനു പിന്നിലുള്ള കാരണമെന്ന് പൊലീസ് പറഞ്ഞു.  എസ്ഐ അഖിൽ ദേവിന്റെ നേതൃത്വത്തിൽ ഇവരെ കോടതിയിൽ ഹാജരാക്കി.