കെ.സുരേന്ദ്രന് ഉജ്വല സ്വീകരണം
കോഴിക്കോട് ∙ ബിജെപിയുടെ നായകനായി ജന്മനാട്ടിലെത്തിയ കെ.സുരേന്ദ്രനു പുഷ്പവൃഷ്ടിയും വാദ്യമേളങ്ങളുമായി ആവേശോജ്വല സ്വീകരണം. തിരുവല്ലയിൽ നിന്ന് ഉച്ചയ്ക്ക് മൂന്നരയോടെ പരശുറാം എക്സ്പ്രസിലാണ് കെ.സുരേന്ദ്രൻ കോഴിക്കോട്ടെത്തിയത്. ബിജെപി ജില്ലാ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് വി.കെ.സജീവന്റെ നേതൃത്വത്തിൽ താമര
കോഴിക്കോട് ∙ ബിജെപിയുടെ നായകനായി ജന്മനാട്ടിലെത്തിയ കെ.സുരേന്ദ്രനു പുഷ്പവൃഷ്ടിയും വാദ്യമേളങ്ങളുമായി ആവേശോജ്വല സ്വീകരണം. തിരുവല്ലയിൽ നിന്ന് ഉച്ചയ്ക്ക് മൂന്നരയോടെ പരശുറാം എക്സ്പ്രസിലാണ് കെ.സുരേന്ദ്രൻ കോഴിക്കോട്ടെത്തിയത്. ബിജെപി ജില്ലാ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് വി.കെ.സജീവന്റെ നേതൃത്വത്തിൽ താമര
കോഴിക്കോട് ∙ ബിജെപിയുടെ നായകനായി ജന്മനാട്ടിലെത്തിയ കെ.സുരേന്ദ്രനു പുഷ്പവൃഷ്ടിയും വാദ്യമേളങ്ങളുമായി ആവേശോജ്വല സ്വീകരണം. തിരുവല്ലയിൽ നിന്ന് ഉച്ചയ്ക്ക് മൂന്നരയോടെ പരശുറാം എക്സ്പ്രസിലാണ് കെ.സുരേന്ദ്രൻ കോഴിക്കോട്ടെത്തിയത്. ബിജെപി ജില്ലാ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് വി.കെ.സജീവന്റെ നേതൃത്വത്തിൽ താമര
കോഴിക്കോട് ∙ ബിജെപിയുടെ നായകനായി ജന്മനാട്ടിലെത്തിയ കെ.സുരേന്ദ്രനു പുഷ്പവൃഷ്ടിയും വാദ്യമേളങ്ങളുമായി ആവേശോജ്വല സ്വീകരണം. തിരുവല്ലയിൽ നിന്ന് ഉച്ചയ്ക്ക് മൂന്നരയോടെ പരശുറാം എക്സ്പ്രസിലാണ് കെ.സുരേന്ദ്രൻ കോഴിക്കോട്ടെത്തിയത്. ബിജെപി ജില്ലാ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് വി.കെ.സജീവന്റെ നേതൃത്വത്തിൽ താമര മാലയണിയിച്ചു. ഉമ്മൻചാണ്ടിയെ കടത്തിവെട്ടുന്ന അഴിമതിക്കാരനായി പിണറായി വിജയൻ മാറിയെന്നു കെ.സുരേന്ദ്രൻ പറഞ്ഞു.
കുറ്റങ്ങളെല്ലാം ഡിജിപിയുടെ തലയിൽ കെട്ടിവച്ചു രക്ഷപ്പെടാനാണ് അദ്ദേഹത്തിന്റെ ശ്രമം. മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവാണ് ഇടപാടുകൾക്കു നേതൃത്വം കൊടുക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ഷഹീൻ ബാഗ് സ്ക്വയർ എന്ന പേരിൽ കോഴിക്കോട്ട് സമരം ചെയ്യുന്നവരെക്കുറിച്ചു പൊലീസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.