വയോധിക ദമ്പതികളെ ഇടിച്ചിട്ട് നിർത്താതെ പോയ ഓട്ടോ കണ്ടെത്തി; ഡ്രൈവർ അറസ്റ്റിൽ
കോഴിക്കോട് ∙ സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വയോധിക ദമ്പതികളെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ ഓട്ടോഡ്രൈവറെ പൊലീസ് പിടികൂടി. കഴിഞ്ഞ മാസം ബീച്ചിനു സമീപത്തെ ലയൺസ് പാർക്കിനു മുൻവശത്തായിരുന്നു അപകടം. മടപ്പള്ളി സ്വദേശിയായ ഓട്ടോ ഡ്രൈവർ അമൽരാജിനെയാണ് ഇന്നലെ വെള്ളയിൽ ഇൻസ്‌പെക്ടർ ജി. ഗോപകുമാറും സംഘവും
കോഴിക്കോട് ∙ സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വയോധിക ദമ്പതികളെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ ഓട്ടോഡ്രൈവറെ പൊലീസ് പിടികൂടി. കഴിഞ്ഞ മാസം ബീച്ചിനു സമീപത്തെ ലയൺസ് പാർക്കിനു മുൻവശത്തായിരുന്നു അപകടം. മടപ്പള്ളി സ്വദേശിയായ ഓട്ടോ ഡ്രൈവർ അമൽരാജിനെയാണ് ഇന്നലെ വെള്ളയിൽ ഇൻസ്‌പെക്ടർ ജി. ഗോപകുമാറും സംഘവും
കോഴിക്കോട് ∙ സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വയോധിക ദമ്പതികളെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ ഓട്ടോഡ്രൈവറെ പൊലീസ് പിടികൂടി. കഴിഞ്ഞ മാസം ബീച്ചിനു സമീപത്തെ ലയൺസ് പാർക്കിനു മുൻവശത്തായിരുന്നു അപകടം. മടപ്പള്ളി സ്വദേശിയായ ഓട്ടോ ഡ്രൈവർ അമൽരാജിനെയാണ് ഇന്നലെ വെള്ളയിൽ ഇൻസ്‌പെക്ടർ ജി. ഗോപകുമാറും സംഘവും
കോഴിക്കോട് ∙ സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വയോധിക ദമ്പതികളെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ ഓട്ടോഡ്രൈവറെ പൊലീസ് പിടികൂടി. കഴിഞ്ഞ മാസം ബീച്ചിനു സമീപത്തെ ലയൺസ് പാർക്കിനു മുൻവശത്തായിരുന്നു അപകടം.
മടപ്പള്ളി സ്വദേശിയായ ഓട്ടോ ഡ്രൈവർ അമൽരാജിനെയാണ് ഇന്നലെ വെള്ളയിൽ ഇൻസ്‌പെക്ടർ ജി. ഗോപകുമാറും സംഘവും പിടികൂടിയത്. അപകടം വരുത്തിയ ശേഷം നിർത്താതെ പോയ വാഹനം സിസിടിവി ദൃശ്യങ്ങളുടെ സഹായത്താലാണ് കണ്ടെത്തിയത്. പരുക്കേറ്റവർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. എസ്‌ഐ എം. ജയന്ത്, സിപിഒമാരായ എൻ. നവീൻ, ടി.കെ. രഞ്ജിത് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.