നാദാപുരം∙ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ പാറ ഖനനം നടത്തുന്നത് ദുരിതമാകുന്നതായി മലയോര കർഷകർക്ക് പരാതി. കാർഷിക ജോലിക്ക് എത്തുന്ന കർഷകരും കർഷകത്തൊഴിലാളികളും ക്വാറികളിൽ നിന്നുള്ള പാറ പൊട്ടിക്കൽ കാരണം ജീവനും കൊണ്ടോടണം എന്ന സ്ഥിതിയാണ്. കരിങ്കൽ ചീളുകൾ സമീപത്തെ കൃഷിയിടങ്ങളിലേക്ക് തെറിക്കുന്നു.

നാദാപുരം∙ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ പാറ ഖനനം നടത്തുന്നത് ദുരിതമാകുന്നതായി മലയോര കർഷകർക്ക് പരാതി. കാർഷിക ജോലിക്ക് എത്തുന്ന കർഷകരും കർഷകത്തൊഴിലാളികളും ക്വാറികളിൽ നിന്നുള്ള പാറ പൊട്ടിക്കൽ കാരണം ജീവനും കൊണ്ടോടണം എന്ന സ്ഥിതിയാണ്. കരിങ്കൽ ചീളുകൾ സമീപത്തെ കൃഷിയിടങ്ങളിലേക്ക് തെറിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാദാപുരം∙ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ പാറ ഖനനം നടത്തുന്നത് ദുരിതമാകുന്നതായി മലയോര കർഷകർക്ക് പരാതി. കാർഷിക ജോലിക്ക് എത്തുന്ന കർഷകരും കർഷകത്തൊഴിലാളികളും ക്വാറികളിൽ നിന്നുള്ള പാറ പൊട്ടിക്കൽ കാരണം ജീവനും കൊണ്ടോടണം എന്ന സ്ഥിതിയാണ്. കരിങ്കൽ ചീളുകൾ സമീപത്തെ കൃഷിയിടങ്ങളിലേക്ക് തെറിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാദാപുരം∙ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ പാറ ഖനനം നടത്തുന്നത് ദുരിതമാകുന്നതായി മലയോര കർഷകർക്ക് പരാതി. കാർഷിക ജോലിക്ക് എത്തുന്ന കർഷകരും കർഷകത്തൊഴിലാളികളും ക്വാറികളിൽ നിന്നുള്ള പാറ പൊട്ടിക്കൽ കാരണം ജീവനും കൊണ്ടോടണം എന്ന സ്ഥിതിയാണ്. കരിങ്കൽ ചീളുകൾ സമീപത്തെ കൃഷിയിടങ്ങളിലേക്ക് തെറിക്കുന്നു. വളർത്തുപക്ഷികളും  മൃഗങ്ങളും  വന്യ ജീവികളുമൊക്കെ ക്വാറികളിലെ ഉഗ്ര പ്രകമ്പനത്തിന് ഇരകളാകാറുണ്ട്. 

ക്വാറി ഉടമകളോടു പരാതി പറഞ്ഞാൽ കൃഷി സ്ഥലം വിലയ്ക്കെടുക്കാമെന്നായിരിക്കും മറുപടി. ഇങ്ങനെ കൃഷി ഭൂമി സ്വന്തമാക്കിയ ക്വാറിക്കാരുണ്ട്.  ചിലയിടങ്ങളിൽ പ്രതിഷേധവും സമരവുമൊക്കെ നടക്കാറുണ്ടെങ്കിലും കാര്യമായ പ്രയോജനമുണ്ടാകാറില്ല.