വടകര∙ മാങ്ങാട്ടുപാറയിലെ പൂട്ടിയിട്ട ഓട്ടുകമ്പനിയിൽ വവ്വാൽക്കൂട്ടം. 35 വർഷമായി പ്രവർത്തിക്കാത്ത, ഖാദി ബോർഡിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ചൂളകളിലാണു നൂറു കണക്കിനു വവ്വാലുകളുള്ളത്. 150 മീറ്ററോളം ഉയരമുള്ള ചൂളകൾ തകരാൻ പാകത്തിലാണ്. തുറന്നു പ്രവർത്തിപ്പിക്കാൻ നടപടിയില്ലാത്തതു കാരണം കമ്പനിയും പരിസരവും

വടകര∙ മാങ്ങാട്ടുപാറയിലെ പൂട്ടിയിട്ട ഓട്ടുകമ്പനിയിൽ വവ്വാൽക്കൂട്ടം. 35 വർഷമായി പ്രവർത്തിക്കാത്ത, ഖാദി ബോർഡിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ചൂളകളിലാണു നൂറു കണക്കിനു വവ്വാലുകളുള്ളത്. 150 മീറ്ററോളം ഉയരമുള്ള ചൂളകൾ തകരാൻ പാകത്തിലാണ്. തുറന്നു പ്രവർത്തിപ്പിക്കാൻ നടപടിയില്ലാത്തതു കാരണം കമ്പനിയും പരിസരവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര∙ മാങ്ങാട്ടുപാറയിലെ പൂട്ടിയിട്ട ഓട്ടുകമ്പനിയിൽ വവ്വാൽക്കൂട്ടം. 35 വർഷമായി പ്രവർത്തിക്കാത്ത, ഖാദി ബോർഡിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ചൂളകളിലാണു നൂറു കണക്കിനു വവ്വാലുകളുള്ളത്. 150 മീറ്ററോളം ഉയരമുള്ള ചൂളകൾ തകരാൻ പാകത്തിലാണ്. തുറന്നു പ്രവർത്തിപ്പിക്കാൻ നടപടിയില്ലാത്തതു കാരണം കമ്പനിയും പരിസരവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess
വടകര∙ മാങ്ങാട്ടുപാറയിലെ പൂട്ടിയിട്ട ഓട്ടുകമ്പനിയിൽ വവ്വാൽക്കൂട്ടം. 35 വർഷമായി പ്രവർത്തിക്കാത്ത, ഖാദി ബോർഡിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ചൂളകളിലാണു നൂറു കണക്കിനു വവ്വാലുകളുള്ളത്. 150 മീറ്ററോളം ഉയരമുള്ള ചൂളകൾ തകരാൻ പാകത്തിലാണ്. തുറന്നു പ്രവർത്തിപ്പിക്കാൻ നടപടിയില്ലാത്തതു കാരണം കമ്പനിയും പരിസരവും കാടുമൂടി. ഇതിന്റെ ദുരിതം നേരിടുന്ന പരിസരവാസികൾക്കാണ് ഇപ്പോൾ വവ്വാൽ ഭീഷണി. പഞ്ചായത്തിൽ പരാതിപ്പെട്ടു. വവ്വാലുകളെ ഉപദ്രവിക്കാൻ പാടില്ലെന്ന നിർദേശം പഞ്ചായത്ത് ആരോഗ്യ വിഭാഗം നാട്ടുകാർക്കു നൽകി.