കുറ്റിപ്പുറം ∙ ഗവ. താലൂക്ക് ആശുപത്രിയിൽ ആദ്യമായി കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കു നേതൃത്വം നൽകിയ ‍ഡോക്ടർമാർക്കു സ്ഥലം മാറ്റം. 62 വയസ്സുകാരിയായ കുറ്റിപ്പുറം സ്വദേശിക്ക് ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരായ സി.അനൂപ്, അബ്ദുല്ല പൂക്കോടൻ, പി.യസീദ് എന്നിവരാണു സ്ഥലംമാറി പോകുന്നത്. ഇതിൽ ഡോ. അബ്ദുല്ല

കുറ്റിപ്പുറം ∙ ഗവ. താലൂക്ക് ആശുപത്രിയിൽ ആദ്യമായി കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കു നേതൃത്വം നൽകിയ ‍ഡോക്ടർമാർക്കു സ്ഥലം മാറ്റം. 62 വയസ്സുകാരിയായ കുറ്റിപ്പുറം സ്വദേശിക്ക് ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരായ സി.അനൂപ്, അബ്ദുല്ല പൂക്കോടൻ, പി.യസീദ് എന്നിവരാണു സ്ഥലംമാറി പോകുന്നത്. ഇതിൽ ഡോ. അബ്ദുല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറ്റിപ്പുറം ∙ ഗവ. താലൂക്ക് ആശുപത്രിയിൽ ആദ്യമായി കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കു നേതൃത്വം നൽകിയ ‍ഡോക്ടർമാർക്കു സ്ഥലം മാറ്റം. 62 വയസ്സുകാരിയായ കുറ്റിപ്പുറം സ്വദേശിക്ക് ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരായ സി.അനൂപ്, അബ്ദുല്ല പൂക്കോടൻ, പി.യസീദ് എന്നിവരാണു സ്ഥലംമാറി പോകുന്നത്. ഇതിൽ ഡോ. അബ്ദുല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറ്റിപ്പുറം ∙ ഗവ. താലൂക്ക് ആശുപത്രിയിൽ ആദ്യമായി കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കു നേതൃത്വം നൽകിയ ‍ഡോക്ടർമാർക്കു സ്ഥലം മാറ്റം. 62 വയസ്സുകാരിയായ കുറ്റിപ്പുറം സ്വദേശിക്ക് ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരായ സി.അനൂപ്, അബ്ദുല്ല പൂക്കോടൻ, പി.യസീദ് എന്നിവരാണു സ്ഥലംമാറി പോകുന്നത്.   ഇതിൽ ഡോ. അബ്ദുല്ല ശസ്ത്രക്രിയയ്ക്ക‌ു വിധേയയായ രോഗിയുടെ തുടർ പരിശോധനയക്കായി ആശുപത്രിയിൽ താൽക്കാലികമായി തുടരുന്നുണ്ട്. ഈ ഡോക്ടറും ഉടൻ ആശുപത്രി വിടും. 

ഡോക്ടർമാരുടെ ആവശ്യപ്രകാരമാണ് സ്ഥലം മാറ്റമെന്ന് സൂചനയുണ്ട്. ആശുപത്രിയിലെ പരിമിതകൾക്കുള്ളിൽ നിന്നാണ്  ഡോക്ടർമാർ കഴിഞ്ഞ ദിവസം ആദ്യത്തെ കാൽമുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. എക്സ് റേ സംവിധാനം ഇല്ലാത്ത ആശുപത്രിയിൽ സ്വകാര്യ സ്ഥാപനത്തെ ആശ്രയിച്ചാണ് പോർട്ടബിൾ എക്സ്റേ യൂണിറ്റ് എത്തിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ വലിയ ചികിത്സാ ചെലവ് വരുന്ന മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഗവ. ആശുപത്രിയിൽ ആരംഭിച്ചത് ഒട്ടേറെ രോഗികൾക്ക് ആശ്വാസമായിരുന്നു.