തിരൂരങ്ങാടി ∙ നഗരസഭയുടെ വെഞ്ചാലിയിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ സാമൂഹിക വിരുദ്ധരുടെ ശല്യം. നഗരസഭയുടെ വിവിധ വാർഡുകളിൽ നിന്ന് ശേഖരിച്ച് തരംതിരിച്ചു കയറ്റുമതിക്കായി തയാറാക്കിയ അജൈവ മാലിന്യങ്ങളുടെ ചാക്കുകളും കവറുകളും നശിപ്പിച്ച് ചിന്നിച്ചിതറിച്ചതായാണ് പരാതി.ഹരിതകർമ സേനാംഗങ്ങൾ വീടുകളിൽ നിന്ന് ശേഖരിച്ച്

തിരൂരങ്ങാടി ∙ നഗരസഭയുടെ വെഞ്ചാലിയിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ സാമൂഹിക വിരുദ്ധരുടെ ശല്യം. നഗരസഭയുടെ വിവിധ വാർഡുകളിൽ നിന്ന് ശേഖരിച്ച് തരംതിരിച്ചു കയറ്റുമതിക്കായി തയാറാക്കിയ അജൈവ മാലിന്യങ്ങളുടെ ചാക്കുകളും കവറുകളും നശിപ്പിച്ച് ചിന്നിച്ചിതറിച്ചതായാണ് പരാതി.ഹരിതകർമ സേനാംഗങ്ങൾ വീടുകളിൽ നിന്ന് ശേഖരിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരൂരങ്ങാടി ∙ നഗരസഭയുടെ വെഞ്ചാലിയിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ സാമൂഹിക വിരുദ്ധരുടെ ശല്യം. നഗരസഭയുടെ വിവിധ വാർഡുകളിൽ നിന്ന് ശേഖരിച്ച് തരംതിരിച്ചു കയറ്റുമതിക്കായി തയാറാക്കിയ അജൈവ മാലിന്യങ്ങളുടെ ചാക്കുകളും കവറുകളും നശിപ്പിച്ച് ചിന്നിച്ചിതറിച്ചതായാണ് പരാതി.ഹരിതകർമ സേനാംഗങ്ങൾ വീടുകളിൽ നിന്ന് ശേഖരിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess
തിരൂരങ്ങാടി ∙ നഗരസഭയുടെ വെഞ്ചാലിയിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ സാമൂഹിക വിരുദ്ധരുടെ ശല്യം. നഗരസഭയുടെ വിവിധ വാർഡുകളിൽ നിന്ന് ശേഖരിച്ച് തരംതിരിച്ചു കയറ്റുമതിക്കായി തയാറാക്കിയ അജൈവ മാലിന്യങ്ങളുടെ ചാക്കുകളും കവറുകളും നശിപ്പിച്ച് ചിന്നിച്ചിതറിച്ചതായാണ് പരാതി.ഹരിതകർമ സേനാംഗങ്ങൾ വീടുകളിൽ നിന്ന് ശേഖരിച്ച് പ്ലാന്റിൽ എത്തിച്ച ശേഷം തരംതിരിച്ച് കയറ്റുമതിക്കായി അടുക്കി വച്ചതായിരുന്നു. ചാക്കുകളും കവറുകളും ആയുധങ്ങൾ ഉപയോഗിച്ച് കീറിയതായി നഗരസഭ അധികൃതർ പറഞ്ഞു. ഏറെ ദിവസത്തെ പരിശ്രമ ഫലമായാണ് ഇവ തരംതിരിക്കുന്നത്. ഇവ പരത്തിയിട്ടതോടെ വീണ്ടും തരംതിരിക്കേണ്ട അവസ്ഥയിലാണ് ഹരിതകർമ സേനാംഗങ്ങൾ. കുറ്റവാളികളെ കണ്ടെത്തണമെന്നും പ്രദേശത്ത് രാത്രികാല പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി പൊലീസിന് പരാതി നൽകി.