പൊലീസിനെ ‘തോക്കിൻമുന’യിൽ നിർത്തി യുവാവ്; മൽപിടിത്തത്തിലൂടെ കീഴടക്കിയപ്പോൾ കളിത്തോക്ക്
തിരൂർ ∙ ഹർത്താൽ ദിനത്തിൽ പൊലീസിനെ ‘തോക്കിൻമുന’യിൽ നിർത്തി യുവാവ്. മൽപിടിത്തത്തിലൂടെ കീഴടക്കിയപ്പോൾ കളിത്തോക്കാണെന്നു തിരിച്ചറിഞ്ഞു. രാവിലെ 11ന് തൃപ്രങ്ങോട് ആലിങ്ങൽ ജംക‍്ഷനിലാണു സംഭവം. യുവാവിന്റെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയതോടെ ഇവിടെയുണ്ടായിരുന്നവർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് തിരൂർ
തിരൂർ ∙ ഹർത്താൽ ദിനത്തിൽ പൊലീസിനെ ‘തോക്കിൻമുന’യിൽ നിർത്തി യുവാവ്. മൽപിടിത്തത്തിലൂടെ കീഴടക്കിയപ്പോൾ കളിത്തോക്കാണെന്നു തിരിച്ചറിഞ്ഞു. രാവിലെ 11ന് തൃപ്രങ്ങോട് ആലിങ്ങൽ ജംക‍്ഷനിലാണു സംഭവം. യുവാവിന്റെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയതോടെ ഇവിടെയുണ്ടായിരുന്നവർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് തിരൂർ
തിരൂർ ∙ ഹർത്താൽ ദിനത്തിൽ പൊലീസിനെ ‘തോക്കിൻമുന’യിൽ നിർത്തി യുവാവ്. മൽപിടിത്തത്തിലൂടെ കീഴടക്കിയപ്പോൾ കളിത്തോക്കാണെന്നു തിരിച്ചറിഞ്ഞു. രാവിലെ 11ന് തൃപ്രങ്ങോട് ആലിങ്ങൽ ജംക‍്ഷനിലാണു സംഭവം. യുവാവിന്റെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയതോടെ ഇവിടെയുണ്ടായിരുന്നവർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് തിരൂർ
തിരൂർ ∙ ഹർത്താൽ ദിനത്തിൽ പൊലീസിനെ ‘തോക്കിൻമുന’യിൽ നിർത്തി യുവാവ്. മൽപിടിത്തത്തിലൂടെ കീഴടക്കിയപ്പോൾ കളിത്തോക്കാണെന്നു തിരിച്ചറിഞ്ഞു. രാവിലെ 11ന് തൃപ്രങ്ങോട് ആലിങ്ങൽ ജംക‍്ഷനിലാണു സംഭവം. യുവാവിന്റെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയതോടെ ഇവിടെയുണ്ടായിരുന്നവർ പൊലീസിനെ വിവരമറിയിച്ചു.
തുടർന്ന് തിരൂർ ഇൻസ്പെക്ടർ എം.ജെ.ജിജോയും സംഘവും ഇവിടെയെത്തി. പൊലീസിനെ കണ്ടതോടെ ഇയാൾ അരയിൽ ഒളിപ്പിച്ചുവച്ച ‘തോക്കെ’ടുത്ത് ചൂണ്ടി. ആദ്യം ഒന്നു പകച്ചെങ്കിലും സുരക്ഷാ സംവിധാനങ്ങളോടെ പൊലീസ് ഇയാളെ കീഴ്പ്പെടുത്താനടുത്തു. യഥാർഥ തോക്കാണെങ്കിൽ വെടി പൊട്ടിക്കും മുൻപ് എറിയാനായി കയ്യിൽ ഗ്രനേഡും കരുതിയിരുന്നു.