തിരൂർ ∙ ഖത്തർ വേൾഡ് കപ്പിൽ ഏറ്റവുമധികം കളികൾ കണ്ട ഇന്ത്യാക്കാരനെന്ന റെക്കോർഡ് തേടിയെത്തിയ സന്തോഷത്തിലാണ് തിരൂരുകാരനായ റഊഫ്. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ആണ് തിരൂർ പൂഴികുന്ന് തിരുത്തുമ്മൽ വളപ്പിൽ റഊഫിനെ തേടിയെത്തിയത്. കിക്കോഫും ഫൈനലും ഉൾപ്പെടെ 13 മാച്ചുകളാണ് റഊഫ് കണ്ടത്. അതും ഒരു രൂപ പോലും

തിരൂർ ∙ ഖത്തർ വേൾഡ് കപ്പിൽ ഏറ്റവുമധികം കളികൾ കണ്ട ഇന്ത്യാക്കാരനെന്ന റെക്കോർഡ് തേടിയെത്തിയ സന്തോഷത്തിലാണ് തിരൂരുകാരനായ റഊഫ്. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ആണ് തിരൂർ പൂഴികുന്ന് തിരുത്തുമ്മൽ വളപ്പിൽ റഊഫിനെ തേടിയെത്തിയത്. കിക്കോഫും ഫൈനലും ഉൾപ്പെടെ 13 മാച്ചുകളാണ് റഊഫ് കണ്ടത്. അതും ഒരു രൂപ പോലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരൂർ ∙ ഖത്തർ വേൾഡ് കപ്പിൽ ഏറ്റവുമധികം കളികൾ കണ്ട ഇന്ത്യാക്കാരനെന്ന റെക്കോർഡ് തേടിയെത്തിയ സന്തോഷത്തിലാണ് തിരൂരുകാരനായ റഊഫ്. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ആണ് തിരൂർ പൂഴികുന്ന് തിരുത്തുമ്മൽ വളപ്പിൽ റഊഫിനെ തേടിയെത്തിയത്. കിക്കോഫും ഫൈനലും ഉൾപ്പെടെ 13 മാച്ചുകളാണ് റഊഫ് കണ്ടത്. അതും ഒരു രൂപ പോലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess
തിരൂർ ∙ ഖത്തർ വേൾഡ് കപ്പിൽ ഏറ്റവുമധികം കളികൾ കണ്ട ഇന്ത്യാക്കാരനെന്ന റെക്കോർഡ് തേടിയെത്തിയ സന്തോഷത്തിലാണ് തിരൂരുകാരനായ റഊഫ്. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ആണ് തിരൂർ പൂഴികുന്ന് തിരുത്തുമ്മൽ വളപ്പിൽ റഊഫിനെ തേടിയെത്തിയത്. കിക്കോഫും ഫൈനലും ഉൾപ്പെടെ 13 മാച്ചുകളാണ് റഊഫ് കണ്ടത്. അതും ഒരു രൂപ പോലും ചെലവില്ലാതെ. അൽ ബൈത്ത് സ്റ്റേഡിയത്തിലും ലുസൈൽ സ്റ്റേഡിയത്തിലും വൊളന്റിയറായിരുന്നതാണ് നേട്ടത്തിലേക്കെത്താൻ കാരണമായത്. 8 വർഷം മുൻപ് അൽ ബൈത്ത് സ്റ്റേഡിയത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ടാണ് റഊഫ് ഇവിടെയെത്തിയത്. പിന്നീട് മത്സരങ്ങൾ തുടങ്ങിയതോടെ സ്റ്റേഡിയത്തിന്റെ കാര്യക്കാരിലൊരാളാവുകയായിരുന്നു.