അങ്ങാടിപ്പുറം ∙ വലമ്പൂരിൽ കൗതുകമായി പൊട്ടിച്ചിരിക്കുന്ന ചക്ക. പച്ചീരി വാസുദേവന്റെ വീട്ടുവളപ്പിലാണ് പൊട്ടിച്ചിരിക്കുന്ന മനുഷ്യ ഭാവത്തിൽ‍ ചക്കയുള്ളത്. ചക്കയിൽ കണ്ണും മൂക്കും വായും പല്ലുമെല്ലാം ഉണ്ട്. ചക്കയുടെ ചുള പുറത്തേക്ക് തള്ളിയാണ് അവയവങ്ങളുടെ ആകൃതി രൂപപ്പെട്ടിട്ടുള്ളത്. ഓരോ ദിവസം ചെല്ലുംതോറും

അങ്ങാടിപ്പുറം ∙ വലമ്പൂരിൽ കൗതുകമായി പൊട്ടിച്ചിരിക്കുന്ന ചക്ക. പച്ചീരി വാസുദേവന്റെ വീട്ടുവളപ്പിലാണ് പൊട്ടിച്ചിരിക്കുന്ന മനുഷ്യ ഭാവത്തിൽ‍ ചക്കയുള്ളത്. ചക്കയിൽ കണ്ണും മൂക്കും വായും പല്ലുമെല്ലാം ഉണ്ട്. ചക്കയുടെ ചുള പുറത്തേക്ക് തള്ളിയാണ് അവയവങ്ങളുടെ ആകൃതി രൂപപ്പെട്ടിട്ടുള്ളത്. ഓരോ ദിവസം ചെല്ലുംതോറും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അങ്ങാടിപ്പുറം ∙ വലമ്പൂരിൽ കൗതുകമായി പൊട്ടിച്ചിരിക്കുന്ന ചക്ക. പച്ചീരി വാസുദേവന്റെ വീട്ടുവളപ്പിലാണ് പൊട്ടിച്ചിരിക്കുന്ന മനുഷ്യ ഭാവത്തിൽ‍ ചക്കയുള്ളത്. ചക്കയിൽ കണ്ണും മൂക്കും വായും പല്ലുമെല്ലാം ഉണ്ട്. ചക്കയുടെ ചുള പുറത്തേക്ക് തള്ളിയാണ് അവയവങ്ങളുടെ ആകൃതി രൂപപ്പെട്ടിട്ടുള്ളത്. ഓരോ ദിവസം ചെല്ലുംതോറും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess
അങ്ങാടിപ്പുറം ∙ വലമ്പൂരിൽ കൗതുകമായി പൊട്ടിച്ചിരിക്കുന്ന ചക്ക. പച്ചീരി വാസുദേവന്റെ വീട്ടുവളപ്പിലാണ് പൊട്ടിച്ചിരിക്കുന്ന മനുഷ്യ ഭാവത്തിൽ‍ ചക്കയുള്ളത്. ചക്കയിൽ കണ്ണും മൂക്കും വായും പല്ലുമെല്ലാം ഉണ്ട്. ചക്കയുടെ ചുള പുറത്തേക്ക് തള്ളിയാണ് അവയവങ്ങളുടെ ആകൃതി രൂപപ്പെട്ടിട്ടുള്ളത്. ഓരോ ദിവസം ചെല്ലുംതോറും മുഖത്തിന്റെ ആകൃതി കൂടുതൽ ദൃശ്യമായി വരികയാണ്. ഒരു കൂട്ടം ചക്കകൾക്കിടയിലാണ് പുറത്തേക്ക് തള്ളിയ നിലയിൽ ഈ ചക്കയുള്ളത്. 20 വർഷം മുൻപ് നട്ട പ്ലാവ് നാല് വർഷത്തോളമായി കായ്ക്കാൻ തുടങ്ങിയിട്ട്. വിവരമറിഞ്ഞ് ഏറെ പേരാണ് ദിവസവും ചക്ക കാണാനെത്തുന്നത്.