തിരൂർ ∙ ഹോട്ടലുടമ സിദ്ദീഖിന്റെ കൊലപാതകക്കേസിൽ പ്രതികളായ ഷിബിലിയെയും ഫർഹാനയെയും കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ പൊലീസ് ജയിലിലേക്കു തിരിച്ചയച്ചു. 3 ദിവസത്തേക്കു കസ്റ്റഡിയിലെടുത്ത ആഷിഖിനെ ഇന്നും ചോദ്യം ചെയ്യും. വ്യാഴാഴ്ചയാണ് ആഷിഖിനെ കസ്റ്റഡിയിൽ എടുത്തത്. ഇന്നു വൈകിട്ടോടെ ഇയാളെയും ജയിലിലേക്കു

തിരൂർ ∙ ഹോട്ടലുടമ സിദ്ദീഖിന്റെ കൊലപാതകക്കേസിൽ പ്രതികളായ ഷിബിലിയെയും ഫർഹാനയെയും കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ പൊലീസ് ജയിലിലേക്കു തിരിച്ചയച്ചു. 3 ദിവസത്തേക്കു കസ്റ്റഡിയിലെടുത്ത ആഷിഖിനെ ഇന്നും ചോദ്യം ചെയ്യും. വ്യാഴാഴ്ചയാണ് ആഷിഖിനെ കസ്റ്റഡിയിൽ എടുത്തത്. ഇന്നു വൈകിട്ടോടെ ഇയാളെയും ജയിലിലേക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരൂർ ∙ ഹോട്ടലുടമ സിദ്ദീഖിന്റെ കൊലപാതകക്കേസിൽ പ്രതികളായ ഷിബിലിയെയും ഫർഹാനയെയും കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ പൊലീസ് ജയിലിലേക്കു തിരിച്ചയച്ചു. 3 ദിവസത്തേക്കു കസ്റ്റഡിയിലെടുത്ത ആഷിഖിനെ ഇന്നും ചോദ്യം ചെയ്യും. വ്യാഴാഴ്ചയാണ് ആഷിഖിനെ കസ്റ്റഡിയിൽ എടുത്തത്. ഇന്നു വൈകിട്ടോടെ ഇയാളെയും ജയിലിലേക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരൂർ ∙ ഹോട്ടലുടമ സിദ്ദീഖിന്റെ കൊലപാതകക്കേസിൽ പ്രതികളായ ഷിബിലിയെയും ഫർഹാനയെയും കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ പൊലീസ് ജയിലിലേക്കു തിരിച്ചയച്ചു. 3 ദിവസത്തേക്കു കസ്റ്റഡിയിലെടുത്ത ആഷിഖിനെ ഇന്നും ചോദ്യം ചെയ്യും. വ്യാഴാഴ്ചയാണ് ആഷിഖിനെ കസ്റ്റഡിയിൽ എടുത്തത്. ഇന്നു വൈകിട്ടോടെ ഇയാളെയും ജയിലിലേക്കു തിരിച്ചയയ്ക്കും.

കഴിഞ്ഞ 2 ദിവസം 3 പ്രതികളെയും ഒരുമിച്ചിരുത്തി തിരൂർ പൊലീസ് ചോദ്യം ചെയ്തു. കൊലപാതകം നടത്തിയ രീതിയെക്കുറിച്ചും മറ്റും ഇവർ പൊലീസിനോടു തുറന്നുപറഞ്ഞിട്ടുണ്ട്. അതേ സമയം അന്വേഷണം തിരൂർ പൊലീസിൽനിന്ന് നടക്കാവ് സ്റ്റേഷനിലേക്കു മാറ്റാനുള്ള ആലോചന നടക്കുകയാണ്. ആഷിഖിനെ തിരികെ ജയിലിലേക്ക് അയച്ച ശേഷമായിരിക്കും കേസ് മാറ്റുന്നത്.