മലപ്പുറം∙ വെയിൽച്ചൂടു പിന്നിട്ട് മഴയുടെ തണുത്ത ദിനങ്ങളിലേക്ക് വീണ്ടും മലപ്പുറം. മൺസൂണിന്റെ വരവറിയിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ മഴ പെയ്തു. ജില്ലയുടെ തീരദേശ മേഖലകളിലാണ് ഇന്നലെ കൂടുതൽ മഴ ലഭിച്ചത്. കിഴക്കൻ മലയോരത്ത് താരതമ്യേന കുറവായിരുന്നു. മഴ അളവ്: പൊന്നാനി: 72 മി.മീറ്റർ, തിരൂർ: 35

മലപ്പുറം∙ വെയിൽച്ചൂടു പിന്നിട്ട് മഴയുടെ തണുത്ത ദിനങ്ങളിലേക്ക് വീണ്ടും മലപ്പുറം. മൺസൂണിന്റെ വരവറിയിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ മഴ പെയ്തു. ജില്ലയുടെ തീരദേശ മേഖലകളിലാണ് ഇന്നലെ കൂടുതൽ മഴ ലഭിച്ചത്. കിഴക്കൻ മലയോരത്ത് താരതമ്യേന കുറവായിരുന്നു. മഴ അളവ്: പൊന്നാനി: 72 മി.മീറ്റർ, തിരൂർ: 35

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം∙ വെയിൽച്ചൂടു പിന്നിട്ട് മഴയുടെ തണുത്ത ദിനങ്ങളിലേക്ക് വീണ്ടും മലപ്പുറം. മൺസൂണിന്റെ വരവറിയിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ മഴ പെയ്തു. ജില്ലയുടെ തീരദേശ മേഖലകളിലാണ് ഇന്നലെ കൂടുതൽ മഴ ലഭിച്ചത്. കിഴക്കൻ മലയോരത്ത് താരതമ്യേന കുറവായിരുന്നു. മഴ അളവ്: പൊന്നാനി: 72 മി.മീറ്റർ, തിരൂർ: 35

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം∙ വെയിൽച്ചൂടു പിന്നിട്ട് മഴയുടെ തണുത്ത ദിനങ്ങളിലേക്ക് വീണ്ടും മലപ്പുറം. മൺസൂണിന്റെ വരവറിയിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ മഴ പെയ്തു. ജില്ലയുടെ തീരദേശ മേഖലകളിലാണ് ഇന്നലെ കൂടുതൽ മഴ ലഭിച്ചത്. കിഴക്കൻ മലയോരത്ത് താരതമ്യേന കുറവായിരുന്നു.

മഴ അളവ്: പൊന്നാനി: 72 മി.മീറ്റർ, തിരൂർ: 35 മി.മീറ്റർ, അരീക്കോട്: 5 മി.മീറ്റർ, കരുവാരകുണ്ട്: 8 മി.മീറ്റർ, ചാത്തല്ലൂർ: 8 മി.മീറ്റർ, വളാഞ്ചരി: 70 മി.മീറ്റർ, എടപ്പാൾ: 78 മി.മീറ്റർ (ഇന്നലെ രാവിലെ 8.30 മുതൽ രാത്രി 830 വരെ പെയ്ത കണക്ക്. കടപ്പാട്: റെയിൻ ട്രാക്കേഴ്സ്)