കരുവാരകുണ്ട് ∙ എല്ലാ പണികളും തീർന്നു അടുത്ത മാസം താമസം തുടങ്ങാനിരുന്ന വീടിനു മുകളിൽ കനാലിന്റെ സ്ഥലത്തെ മരങ്ങൾ വീണു നാശം. കുണ്ടോട ചേരിപ്പറമ്പൻ സുഫൈജയുടെ വീടിനു മുകളിലാണ് മരങ്ങൾ വീണത്. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. കോണിക്കൂടിന്റെ ഷീറ്റ് പാടേ തകർന്നു. പല ഭാഗങ്ങളിലായി ചുമരിനു വിള്ളലുണ്ട്. വീടിനു

കരുവാരകുണ്ട് ∙ എല്ലാ പണികളും തീർന്നു അടുത്ത മാസം താമസം തുടങ്ങാനിരുന്ന വീടിനു മുകളിൽ കനാലിന്റെ സ്ഥലത്തെ മരങ്ങൾ വീണു നാശം. കുണ്ടോട ചേരിപ്പറമ്പൻ സുഫൈജയുടെ വീടിനു മുകളിലാണ് മരങ്ങൾ വീണത്. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. കോണിക്കൂടിന്റെ ഷീറ്റ് പാടേ തകർന്നു. പല ഭാഗങ്ങളിലായി ചുമരിനു വിള്ളലുണ്ട്. വീടിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരുവാരകുണ്ട് ∙ എല്ലാ പണികളും തീർന്നു അടുത്ത മാസം താമസം തുടങ്ങാനിരുന്ന വീടിനു മുകളിൽ കനാലിന്റെ സ്ഥലത്തെ മരങ്ങൾ വീണു നാശം. കുണ്ടോട ചേരിപ്പറമ്പൻ സുഫൈജയുടെ വീടിനു മുകളിലാണ് മരങ്ങൾ വീണത്. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. കോണിക്കൂടിന്റെ ഷീറ്റ് പാടേ തകർന്നു. പല ഭാഗങ്ങളിലായി ചുമരിനു വിള്ളലുണ്ട്. വീടിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരുവാരകുണ്ട് ∙ എല്ലാ പണികളും തീർന്നു അടുത്ത മാസം താമസം തുടങ്ങാനിരുന്ന വീടിനു മുകളിൽ കനാലിന്റെ സ്ഥലത്തെ മരങ്ങൾ വീണു നാശം. കുണ്ടോട ചേരിപ്പറമ്പൻ സുഫൈജയുടെ വീടിനു മുകളിലാണ് മരങ്ങൾ വീണത്. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം.  കോണിക്കൂടിന്റെ ഷീറ്റ് പാടേ തകർന്നു. പല ഭാഗങ്ങളിലായി ചുമരിനു വിള്ളലുണ്ട്.

വീടിനു ചാരിയാണ് ചെറുകിട ജലസേചന വകുപ്പിന്റെ കനാലുള്ളത്. 30 വർഷത്തിലേറെയായി കനാലിലൂടെ വെള്ളം കൊണ്ടുപോകുന്നില്ല. ഈ സ്ഥലത്ത് മരങ്ങൾ വളർന്നുനിൽക്കുകയാണ്.മാസങ്ങൾക്കു മുൻപ് മരങ്ങൾ മുറിച്ചുമാറ്റാൻ വീട്ടുകാർ പരാതി നൽകിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. ഒരു മരം കട പുഴകി മറ്റു മരങ്ങളുടെ മുകളിൽ പതിക്കുകയായിരുന്നു.