മുംബൈ ∙ പാൽഘർ ആൾക്കൂട്ടക്കൊലയിലെ 89 പ്രതികൾക്കു താനെ ജില്ലാ കോടതി ഇന്നലെ ജാമ്യം അനുവദിച്ചു. രണ്ടു സന്യാസിമാരും ഡ്രൈവറുമാണ്കൊല്ലപ്പെട്ടത്. കേസിൽ ഫെബ്രുവരി 15ന് വാദം തുടരുമെന്നും ജില്ലാ ജഡ്ജി എസ്. ബി. ബഹൽക്കർ ഉത്തരവിട്ടു. കൊലപാതകത്തിൽ പ്രതികൾക്കു പങ്കില്ലെന്നും സംശയത്തിന്റെ പേരിലാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും പ്രതിഭാഗം

മുംബൈ ∙ പാൽഘർ ആൾക്കൂട്ടക്കൊലയിലെ 89 പ്രതികൾക്കു താനെ ജില്ലാ കോടതി ഇന്നലെ ജാമ്യം അനുവദിച്ചു. രണ്ടു സന്യാസിമാരും ഡ്രൈവറുമാണ്കൊല്ലപ്പെട്ടത്. കേസിൽ ഫെബ്രുവരി 15ന് വാദം തുടരുമെന്നും ജില്ലാ ജഡ്ജി എസ്. ബി. ബഹൽക്കർ ഉത്തരവിട്ടു. കൊലപാതകത്തിൽ പ്രതികൾക്കു പങ്കില്ലെന്നും സംശയത്തിന്റെ പേരിലാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും പ്രതിഭാഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ പാൽഘർ ആൾക്കൂട്ടക്കൊലയിലെ 89 പ്രതികൾക്കു താനെ ജില്ലാ കോടതി ഇന്നലെ ജാമ്യം അനുവദിച്ചു. രണ്ടു സന്യാസിമാരും ഡ്രൈവറുമാണ്കൊല്ലപ്പെട്ടത്. കേസിൽ ഫെബ്രുവരി 15ന് വാദം തുടരുമെന്നും ജില്ലാ ജഡ്ജി എസ്. ബി. ബഹൽക്കർ ഉത്തരവിട്ടു. കൊലപാതകത്തിൽ പ്രതികൾക്കു പങ്കില്ലെന്നും സംശയത്തിന്റെ പേരിലാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും പ്രതിഭാഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess
മുംബൈ ∙ പാൽഘർ ആൾക്കൂട്ടക്കൊലയിലെ 89 പ്രതികൾക്കു താനെ ജില്ലാ കോടതി ഇന്നലെ ജാമ്യം അനുവദിച്ചു. രണ്ടു സന്യാസിമാരും ഡ്രൈവറുമാണ്കൊല്ലപ്പെട്ടത്.  കേസിൽ ഫെബ്രുവരി 15ന് വാദം തുടരുമെന്നും  ജില്ലാ ജഡ്ജി എസ്. ബി. ബഹൽക്കർ ഉത്തരവിട്ടു. കൊലപാതകത്തിൽ പ്രതികൾക്കു പങ്കില്ലെന്നും സംശയത്തിന്റെ പേരിലാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും പ്രതിഭാഗം അഭിഭാഷകരായ അമൃത് അധികാരി, അതുൽ പാട്ടീൽ എന്നിവർ വാദിച്ചു.  കേസിൽ ആകെ അറസ്റ്റിലായ 201 പേരിൽ 75 മുഖ്യപ്രതികൾ ഇപ്പോഴും ജയിലിലാണ്.