ന്യൂഡൽഹി ∙ പൊടിനിയന്ത്രണ ചട്ടങ്ങൾ ലംഘിച്ചതിനു ഡൽഹി പൊതുമരാമത്ത് വകുപ്പിനു 20 ലക്ഷം രൂപ പിഴ. നിർമാണ കേന്ദ്രങ്ങളിൽ പൊടിയൊതുക്കാൻ വെള്ളം തളിക്കണമെന്ന് നിർദേശിച്ചിരുന്നു. ഇതു പാലിക്കാതിരുന്നതിനാലാണു പിഴയെന്നു മന്ത്രി ഗോപാൽ റായ് പറഞ്ഞു. ‘വീണ്ടും പരിശോധനാ സംഘത്തെ അയയ്ക്കും. നിയന്ത്രണങ്ങൾ

ന്യൂഡൽഹി ∙ പൊടിനിയന്ത്രണ ചട്ടങ്ങൾ ലംഘിച്ചതിനു ഡൽഹി പൊതുമരാമത്ത് വകുപ്പിനു 20 ലക്ഷം രൂപ പിഴ. നിർമാണ കേന്ദ്രങ്ങളിൽ പൊടിയൊതുക്കാൻ വെള്ളം തളിക്കണമെന്ന് നിർദേശിച്ചിരുന്നു. ഇതു പാലിക്കാതിരുന്നതിനാലാണു പിഴയെന്നു മന്ത്രി ഗോപാൽ റായ് പറഞ്ഞു. ‘വീണ്ടും പരിശോധനാ സംഘത്തെ അയയ്ക്കും. നിയന്ത്രണങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പൊടിനിയന്ത്രണ ചട്ടങ്ങൾ ലംഘിച്ചതിനു ഡൽഹി പൊതുമരാമത്ത് വകുപ്പിനു 20 ലക്ഷം രൂപ പിഴ. നിർമാണ കേന്ദ്രങ്ങളിൽ പൊടിയൊതുക്കാൻ വെള്ളം തളിക്കണമെന്ന് നിർദേശിച്ചിരുന്നു. ഇതു പാലിക്കാതിരുന്നതിനാലാണു പിഴയെന്നു മന്ത്രി ഗോപാൽ റായ് പറഞ്ഞു. ‘വീണ്ടും പരിശോധനാ സംഘത്തെ അയയ്ക്കും. നിയന്ത്രണങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess
ന്യൂഡൽഹി ∙ പൊടിനിയന്ത്രണ ചട്ടങ്ങൾ ലംഘിച്ചതിനു ഡൽഹി പൊതുമരാമത്ത് വകുപ്പിനു 20 ലക്ഷം രൂപ പിഴ. നിർമാണ കേന്ദ്രങ്ങളിൽ പൊടിയൊതുക്കാൻ വെള്ളം തളിക്കണമെന്ന് നിർദേശിച്ചിരുന്നു. ഇതു പാലിക്കാതിരുന്നതിനാലാണു  പിഴയെന്നു മന്ത്രി ഗോപാൽ റായ് പറഞ്ഞു. ‘വീണ്ടും പരിശോധനാ സംഘത്തെ അയയ്ക്കും. നിയന്ത്രണങ്ങൾ ഒരുക്കിയില്ലെന്നു  കണ്ടെത്തിയാൽ വീണ്ടും പിഴ ചുമത്തും’ ഗോപാൽ റായ് പറഞ്ഞു. പിഴത്തുക പരിസ്ഥിതി ആഘാത ഫണ്ടിലേക്കു മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.